“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Wednesday, August 3, 2016

AUGUST 6TH - HIROSHIMA DAY


The United States, with the consent of the United Kingdom as laid down in the Quebec Agreement, dropped nuclear weapons on the Japanese cities of Hiroshima and Nagasaki in August 1945, during the final stage of World War II. The two bombings, which killed at least 129,000 people, remain the only use of nuclear weapons for warfare in history.
In the final year of the war, the Allies prepared for what was anticipated to be a very costly invasion of the Japanese mainland. This was preceded by a U.S. firebombing campaign that obliterated many Japanese cities. The war in Europe had concluded when Nazi Germany signed its instrument of surrender on May 8, 1945. The Japanese, facing the same fate, refused to accept the Allies' demands for unconditional surrender and the Pacific War continued. Together with the United Kingdom and China, the United States called for the unconditional surrender of the Japanese armed forces in the Potsdam Declaration on July 26, 1945—the alternative being "prompt and utter destruction". The Japanese response to this ultimatum was to ignore it.
In July 1945, the Allied Manhattan Project successfully detonated an atomic bomb in the New Mexico desert and by August had produced atomic weapons based on two alternate designs. The 509th Composite Group of the United States Army Air Forces was equipped with the specialized Silverplate version of the Boeing B-29 Superfortress, that could deliver them from Tinian in the Mariana Islands.
On August 6, the U.S. dropped a uranium gun-type atomic bomb (Little Boy) on the city of Hiroshima. American President Harry S. Truman called for Japan's surrender 16 hours later, warning them to "expect a rain of ruin from the air, the like of which has never been seen on this earth". Three days later, on August 9, the U.S. dropped a plutonium implosion-type bomb (Fat Man) on the city of Nagasaki. Within the first two to four months of the bombings, the acute effects of the atomic bombings killed 90,000–146,000 people in Hiroshima and 39,000–80,000 in Nagasaki; roughly half of the deaths in each city occurred on the first day. During the following months, large numbers died from the effect of burns, radiation sickness, and other injuries, compounded by illness and malnutrition. In both cities, most of the dead were civilians, although Hiroshima had a sizable military garrison.
On August 15, six days after the bombing of Nagasaki and the Soviet Union's declaration of war, Japan announced its surrender to the Allies. On September 2, it signed the instrument of surrender, effectively ending World War II. The bombings' role in Japan's surrender and their ethical justification are still debated.

Monday, August 1, 2016

വന്ദേമാതരം

ചരിത്രം

ബങ്കിം ചന്ദ്ര ചാറ്റർജി
1876 ൽ ബങ്കിം ചന്ദ്ര ചാറ്റർജി ബ്രിട്ടീഷുകാർക്കു കീഴിൽ ജോലി ചെയ്യുമ്പോഴാണ് ഈ ഗാനം എഴുതിയത്. 1870-കളിൽ, ബ്രിട്ടീഷ് രാജ്ഞിയെ സ്തുതിക്കുന്ന "ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ" എന്ന ഗാനം എല്ലാവരും നിർബന്ധമായും ആലപിക്കണമെന്ന ബ്രിട്ടീഷ് നിബന്ധനയോടുള്ള പ്രതിഷേധമായാണ് ഈ ഗാനം രചിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. 1882-ൽ പുറത്തുവന്ന ആനന്ദമഠമെന്ന പുസ്തകത്തിലാണ് ഈ ഗാനം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പിന്നീട്, ജദുനാഥ് ഭട്ടാചാര്യ ഈ ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചു. 
പ്രസക്തി 

സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനത്തിനുവേണ്ടിയുള്ള തീക്ഷ്ണമായ ശബ്ദമായി വന്ദേമാതരം മാറി. സ്വാതന്ത്ര സമരത്തിന്റെ ഭാഗമായ റാലികളിലും പ്രകടനങ്ങളിലും "വന്ദേമാതരം" മുഴക്കിക്കൊണ്ടാണ് ജനങ്ങൾ ദേശസ്നേഹം പ്രകടിപ്പിച്ചത്. അങ്ങനെ ഇന്ത്യൻ സ്വാതന്ത്രത്തിന്റെയും ദേശിയ ഐക്യത്തിന്റെയും പ്രതീകമായി വന്ദേമാതരം മാറി. ഇതിൽ വിളറി പൂണ്ട ബ്രിട്ടീഷ് ഭരണകൂടം വന്ദേമാതരം പരസ്യമായി ആലപിക്കുന്നത് ഒരിടയ്ക്ക് നിരോധിച്ചു. നിരവധി സ്വാതന്ത്രസമരസേനാനികൾ ഈ കുറ്റത്തിന് തുറങ്കിലടയ്ക്കപ്പെട്ടിട്ടുണ്ട്.

കോൺഗ്രസിനെ 1896-ലെ കൊൽക്കത്ത സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഈ ഗാനമാലപിച്ചു. ഒരു രാഷ്ട്രീയ പൊതുവേദിയിൽ വന്ദേമാതരം ആലപിക്കപ്പെട്ട ആദ്യത്തെ സന്ദർഭമായിരുന്നു ഇത്.
  
വന്ദേമാതരം
വന്ദേ മാതരം വന്ദേ മാതരം
സുജലാം സുഫലാം
മലയജശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം

ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം
ഫുല്ലകുസുമിത ദ്രുമദളശോഭിണീം
സുഹാസിനീം സുമധുരഭാഷിണീം
സുഖദാം വരദാം മാതരം
വന്ദേ മാതരം

കോടി കോടി കണ്ഠ കള കള നിനാദ കരാളേ
ദ്വിസപ്ത കോടി ഭുജൈധൃത ഖരകരവാളേ
കേ ബോലേ മാ തുമി അബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദളവാരിണീം മാതരം
വന്ദേ മാതരം

തുമി വിദ്യാ തുമി ധർമ, തുമി ഹൃദി തുമി മർമ
ത്വം ഹി പ്രാണാ: ശരീരേ
ബാഹുതേ തുമി മാ ശക്തി,
ഹൃദയേ തുമി മാ ഭക്തി,
തോമാരൈ പ്രതിമാ ഗഡി മന്ദിരേ മന്ദിരേ

ത്വം ഹി ദുർഗാ ദശപ്രഹരണധാരിണീ
കമലാ കമലദള വിഹാരിണീ
വാണീ വിദ്യാദായിനീ, നമാമി ത്വം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം॥

ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം
ധരണീം ഭരണീം മാതരം

Friday, July 29, 2016

പാത്തുമ്മായുടെ ആട് - STD 5 (പഠനസഹായം )

ചലച്ചിത്രം - BASHEER THE MAN


താഴെ കൊടുത്തിരിക്കുന്ന ഡോക്യുമെന്ററി കാണൂ..
 

ചലച്ചിത്രം കാണുന്ന കുട്ടികൾ 

വൈക്കം മുഹമ്മദ് ബഷീർ

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982- ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.

ജീവിതരേഖ

1908 ജനുവരി 21[2] ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.
രസകരവും സാഹസികവുമാണ്‌ ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌(5-ആം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930- കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റലിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.
പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യിൽ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയടുത്തെത്തിയത്. എന്നാൽ ജോലി തരാൻ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാൽ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീർ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകൻ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.

Wednesday, July 27, 2016

ഡോ.എ.പി.ജെ.അബ്ദുൾകലാം അനുസ്മരണം(The 1st Death Anniversary of Our Former President)

ഭാരതരത്നം  
ഡോ.എ.പി.ജെ അബ്ദുൾ കലാം
നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് ഒരു വർഷം തികയുന്നു..
ആ ധന്യ ജീവിതത്തിനു മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു...
പകരമാകാൻ വേറൊരാളില്ല...
എത്ര മഹത്വപൂർണ്ണമായ വ്യക്തിത്വം..

ऐ॰ पी॰ जे॰ अब्दुल कलाम

अबुल पाकिर जैनुलाबदीन अब्दुल कलाम अथवा डॉक्टर ए॰ पी॰ जे॰ अब्दुल कलाम (15 अक्टूबर 1931 - 27 जुलाई 2015) जिन्हें मिसाइल मैन और जनता के राष्ट्रपति के नाम से जाना जाता है, भारतीय गणतंत्र के ग्यारहवें निर्वाचित राष्ट्रपति थे। वे भारत के पूर्व राष्ट्रपति, जानेमाने वैज्ञानिक और अभियंता के रूप में विख्यात थे।
इन्होंने मुख्य रूप से एक वैज्ञानिक और विज्ञान के व्यवस्थापक के रूप में चार दशकों तक रक्षा अनुसंधान एवं विकास संगठन (डीआरडीओ) और भारतीय अंतरिक्ष अनुसंधान संगठन (इसरो) संभाला व भारत के नागरिक अंतरिक्ष कार्यक्रम और सैन्य मिसाइल के विकास के प्रयासों में भी शामिल रहे। इन्हें बैलेस्टिक मिसाइल और प्रक्षेपण यान प्रौद्योगिकी के विकास के कार्यों के लिए भारत में मिसाइल मैन के रूप में जाना जाने लगा।
इन्होंने 1974 में भारत द्वारा पहले मूल परमाणु परीक्षण के बाद से दूसरी बार 1998 में भारत के पोखरान-द्वितीय परमाणु परीक्षण में एक निर्णायक, संगठनात्मक, तकनीकी और राजनैतिक भूमिका निभाई।
कलाम सत्तारूढ़ भारतीय जनता पार्टी व विपक्षी भारतीय राष्ट्रीय कांग्रेस दोनों के समर्थन के साथ 2002 में भारत के राष्ट्रपति चुने गए। पांच वर्ष की अवधि की सेवा के बाद, वह शिक्षा, लेखन और सार्वजनिक सेवा के अपने नागरिक जीवन में लौट आए। इन्होंने भारत रत्न, भारत के सर्वोच्च नागरिक सम्मान सहित कई प्रतिष्ठित पुरस्कार प्राप्त किये।
ഡോ.എ.പി.ജെ.അബ്ദുൾകലാം അനുസ്മരണം ഇന്ന് ഉച്ചയ്ക്കുശേഷം നമ്മുടെ വിദ്യാലയത്തിൽ സമുചിതമായി നടത്തപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതം, പ്രവർത്തനങ്ങൾ, പദവികൾ, രാജ്യസേവനത്തിലെ നിസ്തുല്യമായ പങ്ക് എന്നിവ തദവസരത്തിൽ അനുസ്മരിച്ചു.
ശ്രീമതി. സജിനി ബി.ജെ.(ഹിന്ദി ടീച്ചർ) പ്രഭാഷണം നടത്തുന്നു.

 കുമാരി.കീർത്തന സുഭാഷ് അനുസ്മരണയിൽ 

 പത്രിക പ്രകാശനം 
ശ്രേയ ഷാജി 




 അഗ്നിച്ചിറകുകൾ - പുസ്തകം പരിചയപ്പെടുത്തൽ 
(കാർത്തിക് )

പത്രപാരായണം 
( ശ്രീകാന്ത് രാജേഷ്)

Monday, July 25, 2016

Sunday, July 24, 2016

ആണ്ട്രോയിട് ഫോണ്‍ സ്പീഡ്‌ കൂട്ടാന്‍

ആണ്ട്രോയിട് ഫോണ്‍ സ്പീഡ്‌ കൂട്ടാന്‍ കീ പാഡില്‍ *#9900# ടൈപ്പ് ചെയ്യുക . അപ്പോള്‍ DEBUG LEVEL ENABLE / LOW എന്നായിരിക്കും . അതു മാറ്റി DEBUG level enabled / high എന്നാക്കുക . നിങ്ങളുടെ ഫോൺ റീ സ്റ്റാർട്ടയ്ക്കും . പിന്നെ നിങ്ങൾക്ക് ഫോൺ സ്പീഡ് കൂടിയതായി കാണാം ....

Friday, July 22, 2016

കുട്ടികളുടെ കലാ-സാംസ്‌കാരിക പരിപാടി

കുട്ടികളുടെ കലാ-സാംസ്‌കാരിക പരിപാടി  
കുട്ടികളുടെ വിവിധ കലാപരിപാടികൾ വിദ്യാരംഗം കലാ-സാഹിത്യ പരിപാടിയുടെ ഭാഗമായി ഇന്ന് 3 മണി മുതൽ നടത്തപ്പെട്ടു.വിദ്യാരംഗം ചുമതലയുള്ള ബിന്ദു ടീച്ചർ പരിപാടികൾക്ക് നേതൃത്വം നൽകി. മുറ്റത്തെ നെല്ലിമരത്തണലിലാണ് കുട്ടികളും അദ്ധ്യാപകരും പരിപാടികൾക്കായി ഒത്തുചേർന്നത്. 
ഈ മരച്ചുവട് തറ കെട്ടി ചുറ്റും വലയടിച്ച് ഒരു സ്ഥിരം പാഠശാല (കലാ-സാംസ്കാരിക വേദി)യാക്ക ണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.
സന്മനസ്സുള്ള നാട്ടുകാരും പൂർവ വിദ്യാർത്ഥികളും ഒന്നു മനസ്സറിഞ്ഞു സഹായിച്ചിരുന്നെകിൽ..







ഏതായാലും പരിപാടി നെല്ലിമരത്തിന് ഇഷ്ടപ്പെട്ടു.!
അത് കായ്ച്ചു...!!



Wednesday, July 20, 2016

കുഞ്ഞേടത്തി { ഒ എൻ വി കുറുപ്പ് }

പറയി പെറ്റ പന്തിരുകുലം

Study tour -To Paakkil Dharmma Shastha Kshethram (to see the very old Open Market started by "The Paakkanaar"). Time:11 am to 12.30pm

 Study tour -To Paakkil Dharmma Shastha Kshethram (to see the very old Open Market started by "The Paakkanaar").
Time:11 am to 12.30pm
പറയി പെറ്റ  പന്തിരുകുലം 
ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണന് പറയ സമുദായത്തിൽ‌പ്പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ട് മക്കളാണ് 
പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്. 
സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നു.

 എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്.കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യമാല എന്ന ഗ്രന്ഥത്തിലാണ് ഇതേക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.
വട്ടി,കുട്ട,പായ  എന്നിവയുടെ  വിപണനമാണ് ഈ കർക്കിടക മാസത്തിലെ  പ്രധാന പരിപാടി. പാക്കനാർ തുടങ്ങി വച്ച ഈ തുറന്ന വിപണിയാണ് ഇന്നും ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം.നാടിന്റെ നാനാഭാഗത്തുനിന്നും ആളുകൾ വില്പനയ്ക്കായും വാങ്ങുന്നതിനായും ഇപ്പോഴും ഇവിടെ എത്തുന്നുണ്ട്.
ചരിത്ര പഠനത്തിന്റെ ഭാഗമായി പള്ളം ഗവ.യു.പി. സ്‌കൂളിലെ കുട്ടികൾ അദ്ധ്യാപകരോടൊപ്പം ഇന്ന് ഉത്സവസ്ഥലം സന്ദർശിച്ചു. കൂടുതൽ കാണുക.
പറയിപെറ്റ പന്തിരുകുലം <<< ഇവിടെ അമർത്തുക  
ഐതിഹ്യമാല  <<< ഇവിടെ അമർത്തുക 
Dharmasastha-temple <<< ഇവിടെ അമർത്തുക  
ആല്‍ബം കാണുക <<< ഇവിടെ അമർത്തുക

കുട്ടികൾക്കുള്ള  പ്രസംഗക്കുറിപ്പ്
Parayi petta panthirukulam 
(Prepared from Wikipedia, the free encyclopedia)

Parayi Petta Panthirukulam, is a Malayalam language phrase which translates as "twelve kulams born of a Pariah Woman". This phrase is a well recognized as the title of an important legend of ancient Kerala, a southern state in India. The 'Kulams' refer to vocation based hierarchical ethnic groups. Vayillakunnilappan is still revered as a deity in Vaayillakkunillappan temple in the Palghat district of Kerala. The other eleven babies were found and adopted by people of different Kulams and they grew up learning the trade / skill of that Kulam. They all grew up to be the best in their respective fields, well respected and even the kings from far away lands sought their counsel. Their lives' many stories provide great insight and often provide interesting perspectives into lives based on wholesome values.

The key learning from this legend is that all Kulams of ancient Kerala have common ancestry and that regardless of your birth, life's skills and value systems are honed through one's upbringing. 
Here are the names of individuals who comprise the Panthirukulam: Mezhathol Agnihothri, Pakkanar, Perumthachan, Rajakan, Vallon,Vaduthala Nair, Uppukoottan, Akavoor Chathan, Karaikkal Ammaiyar, Pananaar, Naranath Bhranthan and Vayillakunnilappan.


 

 

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS