“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Saturday, September 26, 2015

മംഗള്‍യാന്റെ ഒന്നാം പിറന്നാള്‍



ബെംഗളൂരു: ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ മംഗള്‍യാന്റെ ബഹിരാകാശ ദൗത്യത്തിന് ഒരു വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ ഐ.എസ്.ആര്‍.ഒ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത് ചൊവ്വയുടെ അറ്റ്‌ലസ് പുറത്തിറക്കിക്കൊണ്ട്. പേടകത്തിന്റെ കളര്‍ ക്യാമറ പകര്‍ത്തിയ ചിത്രങ്ങള്‍ ചേര്‍ത്താണ് ഭൂപടം തയ്യാറാക്കിയത്.
കാമറ പകര്‍ത്തിയ 350 ചിത്രങ്ങളില്‍ തിരഞ്ഞെടുത്ത 100 എണ്ണം ചേര്‍ത്താണ് ശാസ്ത്ര ഭൂപടത്തിന്റെ മാതൃകയില്‍ ഇത് തയാറാക്കിയത്. ചുവന്ന  ഗ്രഹത്തെക്കുറിച്ചുള്ള ദുരൂഹതകളിലേക്ക് വെളിച്ചം വീശുന്നതാണ് ചിത്രങ്ങള്‍. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണ്ടെന്നാണ് ഇതുവരെ കിട്ടിയ വിവരങ്ങളില്‍ നിന്നും ബോധ്യമായതെന്ന് ഐ.എസ്.ആര്‍.ഒ പറഞ്ഞു. ശാസ്ത്രീയമായ പരിശോധനകള്‍ ഇപ്പോഴും തുടരുകയാണ്.
ചൊവ്വയുടെ ത്രി ഡി ചിത്രങ്ങളും പേടകം അയച്ചിരുന്നു. ഇതില്‍നിന്ന് ചൊവ്വയുടെ പ്രതലത്തിലെ ഗര്‍ത്തങ്ങളും പാളികളിലുള്ള ധാതുക്കള്‍ അടക്കമുള്ള വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങളും ചിത്രത്തിന്റെ സഹായത്തോടെ കണ്ടെത്താന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. 'ഫിഷിങ് ഹാംലറ്റ് ടു മാര്‍സ്' എന്ന പേരില്‍ നവംബര്‍ അഞ്ചിന് ഒരു പുസ്തകവും ഐ.എസ്.ആര്‍.ഒ പുറത്തിറക്കുമെന്ന് ചെയര്‍മാന്‍ എ.എസ് കിരണ്‍ കുമാര്‍ പറഞ്ഞു.
ഇനിയും ഏറെക്കാലം മംഗള്‍യാന്‍ പ്രവര്‍ത്തന നിരതമാവുമെന്നാണ് കരുതപ്പെടുന്നത്. 2014 സപ്തംബര്‍ 14 നാണ് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ എന്ന മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. 2013 നവംബര്‍ അഞ്ചിന് പി.എസ്.എല്‍.വി. സി. റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച പേടകം 300 ദിവസങ്ങളെടുത്താണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. നിശ്ചയിച്ച കാലാവധി കഴിഞ്ഞെങ്കിലും വര്‍ഷങ്ങളോളം ദൗത്യം തുടരാന്‍ 35 കിലോഗ്രാം ഇന്ധനം മംഗള്‍യാനില്‍ ശേഷിക്കുന്നുണ്ടെന്ന് ഇസ്രൊ വ്യക്തമാക്കി.
ആറുമാസമാണ് ആയുസ്സ് നിശ്ചയിച്ചിരുന്നതെങ്കിലും മംഗള്‍യാന്‍ പേടകം ഇതിനോടകംതന്നെ നിര്‍ണായകവിവരങ്ങള്‍ നല്‍കി.

നമ്മുടെ സ്വന്തം തിരിച്ചറിയൽ കാർഡ്

നമ്മുടെ സ്വന്തം തിരിച്ചറിയൽ കാർഡ് അണിയറയിൽ ഒരുങ്ങുന്നു...
മാറ്റങ്ങൾ നിർദ്ദേശിക്കാൻ ഒരവസരം നൽകുന്നു.

Thursday, September 24, 2015

ഈ ആപ്പ് നിങ്ങളെ സഹായിക്കും.

നമ്മുടെ മൊബൈലില്‍ ഉള്ള മ്യൂസിക് ഫയലുകളെ ക്രോപ്പ് ചെയ്ത് നമുക്ക് ആവശ്യമുള്ള ഭാഗം മാത്രം വേര്‍തിരിച്ചെടുത്ത് നിങ്ങള്‍ക്കിഷ്ടമുള്ള റിംഗ്ടോണുകള്‍ ഉണ്ടാക്കുവാനും വോയിസ് റെക്കോര്‍ഡ് ചെയ്തതില്‍ നിന്നും അനാവശ്യ ഭാഗങ്ങള്‍ നീക്കം ചെയ്യാനും എല്ലാം വളരെ സിമ്പിള്‍ ആയും പവര്‍ഫുള്‍ ആയും ഈ ആപ്പ് നിങ്ങളെ സഹായിക്കും.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.. ലിങ്ക് വേണമെങ്കില്‍ ഇതാ
ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പ് ഓപ്പണ്‍ ചെയ്‌താല്‍ നിങ്ങളുടെ മൊബൈലില്‍ ഉള്ള ഓഡിയോ ഫയലുകള്‍ ലിസ്റ്റില്‍ വരും..അതില്‍ നിങ്ങള്‍ എഡിറ്റ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫയല്‍ ഓപ്പണ്‍ ചെയ്യുക.

ഇനി ചിത്രത്തില്‍ കാണുന്നത് പോലെ സ്റ്റാര്‍ട്ട് പോര്‍ഷനും ഏന്‍ഡ് പോര്‍ഷനും സെലക്റ്റ് ചെയ്ത് സേവ് ഐക്കണ്‍ ഞെക്കി സേവ് ചെയ്തോളൂ അത്രെയുള്ളൂ...
സിമ്പിള്‍ & പവര്‍ഫുള്‍ !!!

Wednesday, September 16, 2015

ഓസോണ്‍ ദിനം ഇന്ന്

ഓസോണ്‍ ദിനം
ഓസോണ്‍ പാളി<<< ലിങ്ക്
 ഉത്തരധ്രുവത്തില്‍ ഓസോണ്‍ പാളി ഇല്ലാതെയാകുന്നു ?
ഭൂമിയുടെ ഉത്തരധ്രുവത്തില്‍ ഓസോണ്‍ പാളിയുടെ നാശം അപകടരമാംവിധം വര്‍ധിച്ചതായി ഐക്യരാഷ്ട്രസഭാ കാലാവസ്ഥാ ഗവേഷക സംഘം കണ്‍ടെത്തി. അടുത്തകാലത്തെടുത്ത ഭൂമിയുടെ ഉപഗ്രഹചിത്രങ്ങളിലാണ് ഓസോണ്‍ പാളിയിലെ വിള്ളല്‍ വ്യക്തമായത്. അന്റാര്‍ട്ടിക്കാ മേഖലയിലെ ഓസോണ്‍ പാളിയില്‍ രണ്‍ടു കോടി 83 ലക്ഷം ചതുരശ്ര കി.മീ വിസ്ത്രിതിയില്‍ വിള്ളലുണ്‍ട്.

ആര്‍ട്ടിക് സമുദ്രവും കാനഡ, റഷ്യ, അമേരിക്ക, സ്വീഡന്‍, ഫിന്‍ലന്റ്, നോര്‍വെ തുടങ്ങിയ രാജ്യങ്ങളും ഉള്‍പ്പെടുന്ന ആര്‍ട്ടിക് മേഖലയിലാണ് ഓസോണ്‍പാളി 40 ശതമാനവും നശിച്ചത്. ഒരു വര്‍ഷത്തിനിടെ പത്തു ശതമാനത്തിലേറെ ഓസോണ്‍ നാശമുണ്‍ടായി. സൂര്യനില്‍നിന്നുള്ള അപകടമായ രശ്മികളെ തടഞ്ഞ് ഒരു കുടപോലെ ഭൂമിയെ രക്ഷിക്കുന്ന ഓസോണ്‍ പാളിയുടെ നാശം ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്‍ടാക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. വ്യവസായിക മാലിന്യങ്ങള്‍ അന്തരീക്ഷത്തില്‍ അമിതമായതാണ് ഓസോണിന്റെ അതിനാശത്തിന് കാര­ണം.

കാലാവസ്ഥാ വ്യതിയാനവും മറ്റൊരു കാരണമാണെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ സെക്രട്ടറി ജനറല്‍ മൈക്കല്‍ ജറോഡ് പറഞ്ഞു. ഓസോണ്‍ സംരക്ഷണത്തില്‍ ലോകരാജ്യങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇനിയും കരുതല്‍ പുലര്‍ത്തിയാല്‍ പോലും ഓസോണിനുണ്‍ടായ നാശം പരിഹരിക്കാന്‍ അമ്പതു വര്‍ഷം എങ്കിലും വേണ്‍ടിവരും.

സൂര്യനില്‍ നിന്നെത്തുന്ന അപകടകാരിയായ അള്‍ട്രാവയലറ്റ് രശ്മികളെ അന്തരീക്ഷത്തില്‍വെച്ച് അരിച്ചുമാറ്റുന്ന പാളിയാണ് ഓസോണ്‍. ഭൂമിയില്‍ നിന്നും 10 മുതല്‍ 50 കിലോമീറ്റര്‍ വരെ ഉയരത്തില്‍ വ്യാപിച്ചു കിടക്കുന്ന സ്ട്രാറ്റോസ്ഫിയര്‍ അന്തരീക്ഷ മണ്ഡലത്തിലാണ് ഓസോണ്‍ പാളി. എയര്‍കണ്‍ടീഷനറുകള്‍, റഫ്രിജറേറ്ററുകള്‍, സ്‌പ്രേകള്‍ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന ക്‌ളോറോ ഫ്‌ളൂറോ കാര്‍ബണുകളും ബ്രോമിന്‍ പോലുള്ള ചില വാതകങ്ങളുമാണ് ഓസോണ്‍ പാളിയേ തകര്‍ക്കുന്നത്. ഓസോണ്‍ പാളി നശിച്ചാല്‍ ഭൂമിയില്‍ ജീവന്‍തന്നെ അസാധ്യമാകും. ഓസോണ്‍ പാളിക്കുണ്‍ടാകുന്ന വിള്ളല്‍മൂലം സൂര്യനിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയിലേക്ക് പതിച്ച് മാരകമായ പലരോഗങ്ങളും ജീവജാലങ്ങള്‍ക്ക് ഉണ്‍ടാകും.

അള്‍ട്രാവയലറ്റ് രശ്മികള്‍ തുടര്‍ച്ചയായി ഏല്‍ക്കുന്നത് മനുഷ്യരില്‍ ത്വക്കിലെ ക്യാന്‍സറുണ്‍ടാക്കും. സൂക്ഷ്മ ജീവികള്‍ക്കും സസ്യങ്ങളിലെയും ജന്തുക്കളിലെയും മൃദുവായ കലകള്‍ക്കും ഈ രശ്മികള്‍ കേടുണ്‍ടാക്കും.തിമിരം, ജനിതക വൈകല്യം, ത്വക്‌രോഗം, പ്രതിരോധശക്തി കുറക്കല്‍, സാംക്രമികരോഗങ്ങളുടെ വ്യാപനം, ഉള്‍പ്പരിവര്‍ത്തനം എന്നിവ അള്‍ട്രാവയലറ്റ് രശ്മികള്‍ മനുഷ്യനിലുണ്‍ടാക്കും.
ഓസോണിന് കേടുവരുത്തുന്ന പദാര്‍ത്ഥങ്ങളുടെ ഉല്‍പാദനവും ഉപഭോഗവും നിയന്ത്രിക്കാന്‍ 1989 ജനുവരി 29 ലോകരാജ്യങ്ങളും യൂറോപ്യന്‍ സാമ്പത്തിക സമൂഹവും അംഗീകരിച്ച മോണ്‍ട്രിയോള്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരുന്നു. എന്നാല്‍, അതിനുശേഷവും മലിനീകരണത്തില്‍ കാര്യമായ കുറവുണ്ടായി­ട്ടില്ല.
 നമ്മുടെ സ്കൂളിലെ ഓസോണ്‍ ദിനാചരണം  
 രാവിലെ അസ്സംബ്ലിയിൽ ഓസോണ്‍ദിന ചിന്തകൾ പങ്കുവെച്ചു. ക്ലബ്ബ് സെക്രട്ടറി ബിന്ദു ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി. 
 

ഐക്യരാഷ്ട്ര സഭ അംഗീകരിച്ച 1994 ലെ പ്രമേയ പ്രകാരം ലോകരാജ്യങ്ങള്‍ എല്ലാവര്‍ഷവും സപ്തംബര്‍ 16 അന്തര്‍ദ്ദേശീയ ഓസോണ്‍ ദിനമായി ആചരിച്ചുവരികയാണ്. സൂര്യനില്‍നിന്ന് വരുന്ന മാരകമായ അള്‍ട്രാവൈലറ്റ് റേഡിയേഷനില്‍നിന്നും ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്നത് ഭൂമിക്ക് പുറത്തുള്ള ഓസോണ്‍ പാളിയാണല്ലോ. ഭൂമിയില്‍ നമുക്ക് പ്രാണവായു നല്‍കുന്ന അന്തരീക്ഷത്തിന് പുറത്തുള്ള ട്രോപ്പസ്പിയറിന് പുറത്ത് സ്‌ട്രോറ്റോസ്ഫിയറിലാണ് മൂന്ന് ഓക്‌സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ഓസോണിന്റെ 90 ശതമാനവും കാണപ്പെടുന്നത്. ഈ ഓസോണ്‍ പാളിയിലെ ഏറ്റവും കൂടിയ സാന്ദ്രതയില്‍ ഓസോണ്‍ കാണപ്പെടുന്നത് ഭൂമിയില്‍നിന്നും ഏകദേശം 32 കി.മീ. ഉയരത്തിലാണ്. ഭൂമിയില്‍നിന്നും 10 കി.മീറ്ററിനും 50 കി.മീറ്ററിനും ഇടയിലാണ് ഓസോണ്‍ പാളി കാണപ്പെടുന്നത്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലാണ് സൂപ്പര്‍ സോണിക് ജെറ്റ് പ്ലെയിനുകളില്‍ നിന്നും പുറന്തള്ളുന്ന നൈട്രിക് ഓക്‌സൈഡ് ഓസോണ്‍ പാളിക്ക് കോട്ടം സൃഷ്ടിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞനായ ജോണ്‍സ്റ്റണ്‍ ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ ഓസോണ്‍ പാളിശോഷണത്തിന്റെ പ്രാധാന്യം ലോകശ്രദ്ധയില്‍ വരുന്നത് അന്റാര്‍ട്ടിക്കയില്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ്. ദക്ഷിണഗംഗോത്രി എന്ന അന്റാര്‍ട്ടിക്കയിലെ നിരീക്ഷണശാലയില്‍ തുടര്‍ന്നു നടന്ന ബലൂണ്‍ പരീക്ഷണങ്ങളാണ് ഓസോണ്‍ പാളി ശോഷണം മൂലം സൂര്യനില്‍നിന്നുള്ള മാരകരശ്മികളായ അള്‍ട്രാവയലറ്റ് ബി രശ്മികള്‍ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുത്തുന്ന കോര്‍ട്ടിയ്ക്കല്‍ കാറ്ററാക്ട് എന്ന രോഗത്തിലേയ്ക്ക് നയിക്കുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. അന്തരീക്ഷത്തിലെ ഉയര്‍ന്ന യു വി റേഡിയേഷനുകള്‍ ഭൂതലത്തില്‍ കൂടുതല്‍ ഓസോണ്‍ വാതക വര്‍ധനവിന് കാരണമാക്കി. ഭൂമിയിലെ വാഹനമലിനീകരണത്തിലൂടെ പുറത്തുവരുന്ന വാതകങ്ങളും യു വി റേഡിയേഷനുകളും പ്രതിപ്രവൃത്തിച്ചതിന്റെ വെളിച്ചത്തിലാണ് അന്തരീക്ഷത്തില്‍ ഓസോണ്‍ വാതക വര്‍ധവുണ്ടാകുന്നത്. അന്തരീക്ഷത്തിലെ ഓസോണുകള്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. സ്ട്രാറ്റോസ്ഫിയറില്‍ ഓസോണ്‍ ഗുണമാണെങ്കിലും ആസ്മ അടക്കമുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാക്കുന്ന അന്തരീക്ഷത്തിലെ ഓസോണ്‍ വാതകം കുട്ടികളിലും പ്രായമായവരിലും സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ത്വക്ക് അര്‍ബുദത്തിനും കാഴ്ചശക്തി നഷ്ടപ്പെടുന്നതിനും പുറമെ യു വി ബി രശ്മികള്‍ മനുഷ്യന്റെയും ജന്തുക്കളുടെയും രോഗപ്രതിരോധ സംവിധാനങ്ങളെ തകര്‍ത്തെറിയുന്ന കാഴ്ചയാണ് ലോകമെങ്ങും കാണുന്നത്. തൊലിയെ ആക്രമിക്കുന്ന അസുഖങ്ങളായ അഞ്ചാംപനി, മലേറിയ, ക്ഷയം, കുഷ്ഠം, ചൊറി-ചിരങ്ങ് തുടങ്ങിയ അസുഖങ്ങള്‍ കൂടുതലായി തലപൊക്കുവാന്‍ തുടങ്ങിയത് ഭൂമിയിലെത്തുന്ന മാരകങ്ങളായ യു വി ബി റേഡിയേഷനുകളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓസോണ്‍ പാളി ശോഷണത്തോടനുബന്ധിച്ച് മുംബൈയില്‍ മാത്രം 50,000 ആളുകളിലെങ്കിലും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ രോഗകാരികളായ കീടങ്ങള്‍ വര്‍ധിക്കുന്നതിന് ഇടയാക്കുന്നതില്‍ കന്നുകാലികളിലും മറ്റ് ജന്തുക്കളിലും കൂടുതല്‍ രോഗസാധ്യതയ്ക്ക് കാരണമായിരിക്കുകയാണ്. കന്നുകാലികളിലെ കണ്ണ് കാന്‍സര്‍ യുവിബി റേഡിയേഷനുകള്‍ വര്‍ധിക്കുന്നതിന്റെ ലക്ഷണമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അന്തരീക്ഷത്തില്‍ ഓസോണ്‍ പാളി വിശോഷണം മൂലമെത്തുന്ന യു വി ബി റേഡിയേഷനുകള്‍ വിളകളെയും സാരമായി ബാധിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിനോടോകം കാര്‍ഷിക ഉല്‍പ്പാദനത്തില്‍ 50 ശതമാനം കുറവ് കണക്കാക്കപ്പെട്ടിരിക്കുന്നു. ബീന്‍സ്, ചീര, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിളകളിലെ രോഗങ്ങള്‍ വര്‍ധിച്ചു. കളശല്യം രൂക്ഷമായിരിക്കുന്നു. ലോകമെങ്ങും ഓസോണ്‍പാളി ശോഷണത്തിന്റെ കെടുതികള്‍ അനുഭവിച്ചു. ഇന്നിതാ ഇത് കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്നതിന് കാരണമായിരിക്കുന്നു. ഓസോണ്‍ പാളി ശോഷണത്തിന് കാരണമാകുന്ന രാസപദാര്‍ത്ഥങ്ങളെ ഓസോണ്‍ ശോഷണ പദാര്‍ത്ഥങ്ങള്‍ (ഒഡിഎസ്) എന്നാണ് വിളിക്കുന്നത്. ക്ലോറോഫ്‌ളോറോ കാര്‍ബണുകള്‍, ഹാലോണുകള്‍,മീഥേല്‍ ക്ലോറോഫോം, കാര്‍ബണ്‍ ടെട്രക്ലോറൈഡുകള്‍, ഹൈഡ്രോ ക്ലോറോഫഌറോകാര്‍ബണുകള്‍, നൈട്രിക് ഓക്‌സൈഡ്, ബ്രോമിനേറ്റഡ് ഫഌറോ കാര്‍ബണുകള്‍ എന്നിവയാണ് പ്രധാന ഒഡിഎസുകള്‍. സ്‌ട്രോറ്റസ്ഫിറിക് ഓസോണ്‍ ശോഷണത്തിന്റെ പ്രധാന ഉത്തരവാദി ക്ലോറോഫഌറോ കാര്‍ബണുകളാണ് (സിഎഫ്‌സികള്‍). റഫ്രിജറേറ്ററുകള്‍, ശീതീകരണ ഉപകരണങ്ങള്‍, എയര്‍ കണ്ടീഷണറുകള്‍, വ്യവസായശാലകളിലെ ലായകങ്ങള്‍, ഡ്രൈക്ലീനിംഗുകള്‍, ആശുപത്രികളിലെ സ്റ്ററിലൈസേഷന്‍, സിന്തറ്റിക് കുഷ്യനുകള്‍, കിടക്കകള്‍, ഇന്‍സുലേഷനുകള്‍ എന്നിവയ്‌ക്കെല്ലാം സിഎഫ്‌സികള്‍ ഉപയോഗിക്കുന്നുണ്ട്. തീ അണയ്ക്കുന്നതിനുള്ള സ്‌പ്രേകള്‍ക്കായാണ് ഹാലണുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. രാസവ്യവസായശാലകളില്‍ വ്യത്യസ്തങ്ങളായ ഉപയോഗങ്ങള്‍ക്കായി മീഥേല്‍ ക്ലോറോഫോം ഉപയോഗിച്ചുവരുന്നു. ലായകമായും ഫയര്‍ എസ്റ്റിംഗുഷറായും കാര്‍ബണ്‍ടെട്രാ ക്ലോറൈഡ് ഉപയോഗിക്കുന്നു. മനുഷ്യന്‍ കൂടുതല്‍ സുഖലോലുപനായതിന്റെ തിക്തഫലമാണ് ഓസോണ്‍പാളി ശോഷണമെന്ന് അതിന് ഉത്തരവാദികളായ ഒഡിഎസുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. എന്നാല്‍ ഓസോണ്‍ പാളിശോഷണം കാര്യമായി ബാധിച്ചത് കടല്‍ ആവാസവ്യവസ്ഥയെയാണ്. പ്ലവകസസ്യങ്ങള്‍ മുതല്‍ തിമിംഗലം വരെ യു വി ബി റേഡിയേഷന്റെ മാരക ആക്രമണത്തിന് വിധേയമായി. മത്സ്യം, ഞണ്ട്, ചെമ്മീന്‍, ഞവുണിക്ക എന്നിവയെല്ലാം കാന്‍സറിനും ജനിതക വൈകല്യങ്ങള്‍ക്കും വരെ വിധേയമായി. ഓസോണ്‍ പാളി ശോഷണം ചെറുക്കേണ്ടത് ലോകരാജ്യങ്ങളുടെ വന്‍ ആവശ്യമായി മാറുന്നത് അങ്ങനെയാണ്. ഇതിന്റെ വെളിച്ചത്തില്‍ ഒഡിഎസ് നിര്‍മാതാക്കളായ 20 രാജ്യങ്ങള്‍ 1985 ല്‍ വിയന്നയില്‍ ഒത്തുകൂടി വിയന്ന കണ്‍വെന്‍ഷനിലൂടെ ഒഡിഎസ് കുറച്ചുകൊണ്ടുവരുവാന്‍ തീരുമാനമെടുത്തു. അന്റാര്‍ട്ടിക്കയില്‍ കടല്‍ ജീവികള്‍ക്ക് കൂട്ടത്തോടെ കാന്‍സര്‍ ബാധിക്കുന്നത് ലോകശ്രദ്ധയില്‍പ്പെടുന്നത് അതിന് ശേഷമാണ്. അതിന്റെ വെളിച്ചത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ യുഎന്‍ഇപി നേതൃത്വം നല്‍കി 43 രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് 1987 ലാണ് മോണ്‍ടിയാള്‍ പ്രോട്ടോകോളിന് രൂപം നല്‍കിയത്. 1989 ല്‍ മണ്‍ടിയാള്‍ പ്രോട്ടോകോള്‍ പാര്‍ട്ടികള്‍ ഹെല്‍സിങ്കിയില്‍ ചേര്‍ന്ന് ഹെല്‍സിങ്കി വിളംബരമെന്ന പേരില്‍ ചില സുപ്രധാന തീരുമാനങ്ങളെടുത്തു. അഞ്ച് പ്രധാനപ്പെട്ട ക്ലോറോഫഌറോ കാര്‍ബണുകളെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റുക, മൂന്ന് വിവിധയിനം ഹാലോണുകളുടെ ഉല്‍പ്പാദനം നിര്‍ത്തുക. ഇതില്‍ 50 ശതമാനം ഒഡിഎസ് നിര്‍മാര്‍ജ്ജനം 1993 ല്‍ സാധ്യമാക്കണമെന്ന തീരുമാനത്തില്‍ 1989 ല്‍ ലണ്ടനില്‍ കൂടിയ ഓസോണ്‍പാളി സംരക്ഷണത്തിനുള്ള കോണ്‍ഫ്രന്‍സില്‍ 123 രാജ്യങ്ങള്‍ ഒപ്പുവച്ചു. ഇന്ന് കൂടുതല്‍ ഒഡിഎസ് ഉല്‍പ്പാദകരായ കാനഡ അടക്കം 194 രാഷ്ട്രങ്ങള്‍ മോണ്‍ടിയാള്‍ പ്രോട്ടോകോള്‍ പാര്‍ട്ടികളാണ്. സിഎഫ്‌സികള്‍, ഹാലോണുകള്‍, മറ്റ് ഒഡിഎസ്സുകള്‍ എന്നിവ ഘട്ടംഘട്ടമായി ഇല്ലായ്മ ചെയ്യുന്നതിനും ഇതുവരെ ഉല്‍പ്പാദിപ്പിച്ച ഒഡിഎസുകള്‍ നശിപ്പിച്ചു കളയുവാനും ഈ രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധരാണിന്ന്. ഇതോടൊപ്പം തന്നെ അത്യധികമായി ഉണ്ടാക്കിയ സ്റ്റോക്ക് വച്ചിട്ടുള്ള സിഎഫ്‌സികളും ഹാലോണുകളും നശിപ്പിക്കേണ്ടതായിട്ടുണ്ട്. ചില രാജ്യങ്ങള്‍ ഹാലോ കാര്‍ബണുകള്‍ക്ക് പകരക്കാരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിലാണ് താനും. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ഹൈഡ്രോഫഌറോ കാര്‍ബണുകളുടെ ഉപഭോഗവും ഉല്‍പ്പാദനവും ശേഖരണവും മോണ്‍ടിയാള്‍ പ്രോട്ടോക്കോളിന്റെ വെളിച്ചത്തില്‍ കുറച്ചുകൊണ്ടുവരുന്നതിനുളള പദ്ധതിയുമായിട്ടാണ് 2014 ലെ ഓസോണ്‍ ദിനത്തെ സമീപിക്കുന്നത്. 2050 ന് മുമ്പ് ഈ ദൗത്യത്തിന്റെ വിജയം പ്രതീക്ഷിക്കുകയാണ് ലോകരാജ്യങ്ങള്‍. എന്നാല്‍ 2004 മുതല്‍ 2008 വരെയുള്ള കാലഘട്ടത്തില്‍ എച്ച്എഫ്‌സികളുടെ ക്രമാതീതമായ വര്‍ധന അമേരിക്കയെ ജി20 ഉച്ചകോടിയിലൂടെ ചൈനയ്‌ക്കൊപ്പം ആഗോളതലത്തില്‍ എച്ച്എഫ്‌സി ഫേയ്‌സ്ഔട്ടിന് പ്രേരിപ്പിച്ചിരിക്കുകയാണ്. ഇത് മോണ്‍ടിയാള്‍ പ്രോട്ടോക്കോളിന് ശക്തി പകരുന്ന നീക്കമായിട്ടാണ് ലോകരാജ്യങ്ങള്‍ കാണുന്നത്. സമ്പന്നരാജ്യങ്ങളെ നിയന്ത്രിക്കുന്ന വ്യവസായ ഭീമന്മാരുടെ സഹകരണത്തോടെയാണ് സിഎഫ്‌സികളും ഹൈഡ്രോ എഫ്‌സികളും ഹാലോണുകളും ഉപയോഗിക്കുന്നതും ഉല്‍പ്പാദിപ്പിക്കുന്നതും നിര്‍ത്തുന്നതെന്നത് മോണ്‍ടിയോള്‍ പ്രോട്ടോക്കോളിന്റെ വിജയമായി കാണാനാകും. കാര്‍ബണ്‍ എമിഷന്‍ കുറച്ചുകൊണ്ടുവന്ന് ആഗോളതാപനവും അതുവഴി കാലാവസ്ഥാ വ്യതിയാനവും പ്രതിരോധിക്കുവാനുള്ള ക്യോട്ടോ പ്രോട്ടോക്കോളിന് ശക്തി പകരുന്ന നീക്കങ്ങളാണിവ. മോണ്‍ടിയോള്‍ പ്രോട്ടോക്കോള്‍ ഒഡിഎസ്‌കളുടെ ഭൂമിയിലെ സാന്നിദ്ധ്യം കുറച്ചുകൊണ്ടുവരുമ്പോള്‍ 2050 ന് മുമ്പ് 20 ശതമാനം ഹരിതവാതകമായ കാര്‍ബണ്‍ഡൈയോക്‌സൈഡിന്റെ എമിഷനാണ് കുറവുണ്ടാവുക. ഈ നീക്കത്തിലൂടെ കാലാവസ്ഥാ വ്യതിയാനമെന്ന ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന കൊടിയ പ്രകൃതിക്ഷോഭത്തെയാണ് മനുഷ്യന് നിയന്ത്രിക്കാനാകുന്നത്. കാലാവസ്ഥയെ മാറ്റിമറിക്കുന്നതില്‍ എച്ച്‌സിഎഫ്‌സിയ്ക്ക് വലിയ പങ്കാണുള്ളത്. മോണ്‍ടിയാള്‍ പ്രോട്ടോക്കോളിന്റെ 2007 ല്‍ നടന്ന 19-ാമത് മീറ്റിംഗില്‍ 2010 നും 2040 നും ഇടയില്‍ മുപ്പത് വര്‍ഷത്തിനുള്ളില്‍ എച്ച്‌സിഎഫ്‌സിയുടെ നിലവിലെ അളവിന്റെ 47 ശതമാനം കുറച്ചുകൊണ്ടുവരുമെന്നാണ് ലോകരാജ്യങ്ങള്‍ തീരുമാനിച്ചത്. 2014 സപ്തംബര്‍ 16 ന് അന്താരാഷ്ട്ര ഓസോണ്‍ ദിനം ആചരിക്കുന്നതിന്റെ മുന്നോടിയായി യുഎന്‍ഇപിയും ഡബ്ല്യുഎംഒ (ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്‍)യും പറയുന്നത് മോണ്‍ടിയാള്‍ പോട്ടോക്കോള്‍ പൂര്‍ണ വിജയത്തിലേക്ക് അടുക്കുന്നുവെന്നാണ്. 2015 ല്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന ഓസോണ്‍ പാളിശോഷണത്തിന്റെ 2014 ലെ റിപ്പോര്‍ട്ടില്‍ 36 രാജ്യങ്ങളിലെ 282 ശാസ്ത്രജ്ഞരുടെ വിശകലന പ്രകാരം ഓസോണ്‍ പാളി ഭൂമിയിലെ ഒഡിഎസ് കുറഞ്ഞതിനാല്‍ സുരക്ഷിതമാകുന്നു എന്നാണ്. ഇതുമൂലം 2030 ന് മുമ്പ് രണ്ട് ദശലക്ഷം ത്വക്ക് കാന്‍സര്‍ ബാധിക്കുമായിരുന്ന ആളുകളും ലക്ഷക്കണക്കിനാളുകളുടെ കണ്ണുകളുമാണ് രക്ഷപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യങ്ങള്‍ ഇനസറിനേറ്ററിലൂടെ കത്തിക്കുവാനുള്ള കേരള സര്‍ക്കാര്‍ നയം പുനഃപരിശോധിക്കേണ്ടതാണ്. ഇല്ലെങ്കില്‍ ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന ഒഡിഎസുകള്‍ കേരളത്തിന്റെ സംഭാവനയായിത്തീരും. ഒപ്പം മോണ്‍ടിയോള്‍ പ്രോട്ടോക്കോള്‍ ലംഘനവും.
ജന്മഭൂമി: http://www.janmabhumidaily.com/news224110
ഐക്യരാഷ്ട്ര സഭ അംഗീകരിച്ച 1994 ലെ പ്രമേയ പ്രകാരം ലോകരാജ്യങ്ങള്‍ എല്ലാവര്‍ഷവും സപ്തംബര്‍ 16 അന്തര്‍ദ്ദേശീയ ഓസോണ്‍ ദിനമായി ആചരിച്ചുവരികയാണ്. സൂര്യനില്‍നിന്ന് വരുന്ന മാരകമായ അള്‍ട്രാവൈലറ്റ് റേഡിയേഷനില്‍നിന്നും ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്നത് ഭൂമിക്ക് പുറത്തുള്ള ഓസോണ്‍ പാളിയാണല്ലോ. ഭൂമിയില്‍ നമുക്ക് പ്രാണവായു നല്‍കുന്ന അന്തരീക്ഷത്തിന് പുറത്തുള്ള ട്രോപ്പസ്പിയറിന് പുറത്ത് സ്‌ട്രോറ്റോസ്ഫിയറിലാണ് മൂന്ന് ഓക്‌സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ഓസോണിന്റെ 90 ശതമാനവും കാണപ്പെടുന്നത്. ഈ ഓസോണ്‍ പാളിയിലെ ഏറ്റവും കൂടിയ സാന്ദ്രതയില്‍ ഓസോണ്‍ കാണപ്പെടുന്നത് ഭൂമിയില്‍നിന്നും ഏകദേശം 32 കി.മീ. ഉയരത്തിലാണ്. ഭൂമിയില്‍നിന്നും 10 കി.മീറ്ററിനും 50 കി.മീറ്ററിനും ഇടയിലാണ് ഓസോണ്‍ പാളി കാണപ്പെടുന്നത്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലാണ് സൂപ്പര്‍ സോണിക് ജെറ്റ് പ്ലെയിനുകളില്‍ നിന്നും പുറന്തള്ളുന്ന നൈട്രിക് ഓക്‌സൈഡ് ഓസോണ്‍ പാളിക്ക് കോട്ടം സൃഷ്ടിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞനായ ജോണ്‍സ്റ്റണ്‍ ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ ഓസോണ്‍ പാളിശോഷണത്തിന്റെ പ്രാധാന്യം ലോകശ്രദ്ധയില്‍ വരുന്നത് അന്റാര്‍ട്ടിക്കയില്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ്. ദക്ഷിണഗംഗോത്രി എന്ന അന്റാര്‍ട്ടിക്കയിലെ നിരീക്ഷണശാലയില്‍ തുടര്‍ന്നു നടന്ന ബലൂണ്‍ പരീക്ഷണങ്ങളാണ് ഓസോണ്‍ പാളി ശോഷണം മൂലം സൂര്യനില്‍നിന്നുള്ള മാരകരശ്മികളായ അള്‍ട്രാവയലറ്റ് ബി രശ്മികള്‍ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുത്തുന്ന കോര്‍ട്ടിയ്ക്കല്‍ കാറ്ററാക്ട് എന്ന രോഗത്തിലേയ്ക്ക് നയിക്കുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. അന്തരീക്ഷത്തിലെ ഉയര്‍ന്ന യു വി റേഡിയേഷനുകള്‍ ഭൂതലത്തില്‍ കൂടുതല്‍ ഓസോണ്‍ വാതക വര്‍ധനവിന് കാരണമാക്കി. ഭൂമിയിലെ വാഹനമലിനീകരണത്തിലൂടെ പുറത്തുവരുന്ന വാതകങ്ങളും യു വി റേഡിയേഷനുകളും പ്രതിപ്രവൃത്തിച്ചതിന്റെ വെളിച്ചത്തിലാണ് അന്തരീക്ഷത്തില്‍ ഓസോണ്‍ വാതക വര്‍ധവുണ്ടാകുന്നത്. അന്തരീക്ഷത്തിലെ ഓസോണുകള്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. സ്ട്രാറ്റോസ്ഫിയറില്‍ ഓസോണ്‍ ഗുണമാണെങ്കിലും ആസ്മ അടക്കമുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാക്കുന്ന അന്തരീക്ഷത്തിലെ ഓസോണ്‍ വാതകം കുട്ടികളിലും പ്രായമായവരിലും സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ത്വക്ക് അര്‍ബുദത്തിനും കാഴ്ചശക്തി നഷ്ടപ്പെടുന്നതിനും പുറമെ യു വി ബി രശ്മികള്‍ മനുഷ്യന്റെയും ജന്തുക്കളുടെയും രോഗപ്രതിരോധ സംവിധാനങ്ങളെ തകര്‍ത്തെറിയുന്ന കാഴ്ചയാണ് ലോകമെങ്ങും കാണുന്നത്. തൊലിയെ ആക്രമിക്കുന്ന അസുഖങ്ങളായ അഞ്ചാംപനി, മലേറിയ, ക്ഷയം, കുഷ്ഠം, ചൊറി-ചിരങ്ങ് തുടങ്ങിയ അസുഖങ്ങള്‍ കൂടുതലായി തലപൊക്കുവാന്‍ തുടങ്ങിയത് ഭൂമിയിലെത്തുന്ന മാരകങ്ങളായ യു വി ബി റേഡിയേഷനുകളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓസോണ്‍ പാളി ശോഷണത്തോടനുബന്ധിച്ച് മുംബൈയില്‍ മാത്രം 50,000 ആളുകളിലെങ്കിലും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ രോഗകാരികളായ കീടങ്ങള്‍ വര്‍ധിക്കുന്നതിന് ഇടയാക്കുന്നതില്‍ കന്നുകാലികളിലും മറ്റ് ജന്തുക്കളിലും കൂടുതല്‍ രോഗസാധ്യതയ്ക്ക് കാരണമായിരിക്കുകയാണ്. കന്നുകാലികളിലെ കണ്ണ് കാന്‍സര്‍ യുവിബി റേഡിയേഷനുകള്‍ വര്‍ധിക്കുന്നതിന്റെ ലക്ഷണമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അന്തരീക്ഷത്തില്‍ ഓസോണ്‍ പാളി വിശോഷണം മൂലമെത്തുന്ന യു വി ബി റേഡിയേഷനുകള്‍ വിളകളെയും സാരമായി ബാധിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിനോടോകം കാര്‍ഷിക ഉല്‍പ്പാദനത്തില്‍ 50 ശതമാനം കുറവ് കണക്കാക്കപ്പെട്ടിരിക്കുന്നു. ബീന്‍സ്, ചീര, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിളകളിലെ രോഗങ്ങള്‍ വര്‍ധിച്ചു. കളശല്യം രൂക്ഷമായിരിക്കുന്നു. ലോകമെങ്ങും ഓസോണ്‍പാളി ശോഷണത്തിന്റെ കെടുതികള്‍ അനുഭവിച്ചു. ഇന്നിതാ ഇത് കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്നതിന് കാരണമായിരിക്കുന്നു. ഓസോണ്‍ പാളി ശോഷണത്തിന് കാരണമാകുന്ന രാസപദാര്‍ത്ഥങ്ങളെ ഓസോണ്‍ ശോഷണ പദാര്‍ത്ഥങ്ങള്‍ (ഒഡിഎസ്) എന്നാണ് വിളിക്കുന്നത്. ക്ലോറോഫ്‌ളോറോ കാര്‍ബണുകള്‍, ഹാലോണുകള്‍,മീഥേല്‍ ക്ലോറോഫോം, കാര്‍ബണ്‍ ടെട്രക്ലോറൈഡുകള്‍, ഹൈഡ്രോ ക്ലോറോഫഌറോകാര്‍ബണുകള്‍, നൈട്രിക് ഓക്‌സൈഡ്, ബ്രോമിനേറ്റഡ് ഫഌറോ കാര്‍ബണുകള്‍ എന്നിവയാണ് പ്രധാന ഒഡിഎസുകള്‍. സ്‌ട്രോറ്റസ്ഫിറിക് ഓസോണ്‍ ശോഷണത്തിന്റെ പ്രധാന ഉത്തരവാദി ക്ലോറോഫഌറോ കാര്‍ബണുകളാണ് (സിഎഫ്‌സികള്‍). റഫ്രിജറേറ്ററുകള്‍, ശീതീകരണ ഉപകരണങ്ങള്‍, എയര്‍ കണ്ടീഷണറുകള്‍, വ്യവസായശാലകളിലെ ലായകങ്ങള്‍, ഡ്രൈക്ലീനിംഗുകള്‍, ആശുപത്രികളിലെ സ്റ്ററിലൈസേഷന്‍, സിന്തറ്റിക് കുഷ്യനുകള്‍, കിടക്കകള്‍, ഇന്‍സുലേഷനുകള്‍ എന്നിവയ്‌ക്കെല്ലാം സിഎഫ്‌സികള്‍ ഉപയോഗിക്കുന്നുണ്ട്. തീ അണയ്ക്കുന്നതിനുള്ള സ്‌പ്രേകള്‍ക്കായാണ് ഹാലണുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. രാസവ്യവസായശാലകളില്‍ വ്യത്യസ്തങ്ങളായ ഉപയോഗങ്ങള്‍ക്കായി മീഥേല്‍ ക്ലോറോഫോം ഉപയോഗിച്ചുവരുന്നു. ലായകമായും ഫയര്‍ എസ്റ്റിംഗുഷറായും കാര്‍ബണ്‍ടെട്രാ ക്ലോറൈഡ് ഉപയോഗിക്കുന്നു. മനുഷ്യന്‍ കൂടുതല്‍ സുഖലോലുപനായതിന്റെ തിക്തഫലമാണ് ഓസോണ്‍പാളി ശോഷണമെന്ന് അതിന് ഉത്തരവാദികളായ ഒഡിഎസുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. എന്നാല്‍ ഓസോണ്‍ പാളിശോഷണം കാര്യമായി ബാധിച്ചത് കടല്‍ ആവാസവ്യവസ്ഥയെയാണ്. പ്ലവകസസ്യങ്ങള്‍ മുതല്‍ തിമിംഗലം വരെ യു വി ബി റേഡിയേഷന്റെ മാരക ആക്രമണത്തിന് വിധേയമായി. മത്സ്യം, ഞണ്ട്, ചെമ്മീന്‍, ഞവുണിക്ക എന്നിവയെല്ലാം കാന്‍സറിനും ജനിതക വൈകല്യങ്ങള്‍ക്കും വരെ വിധേയമായി. ഓസോണ്‍ പാളി ശോഷണം ചെറുക്കേണ്ടത് ലോകരാജ്യങ്ങളുടെ വന്‍ ആവശ്യമായി മാറുന്നത് അങ്ങനെയാണ്. ഇതിന്റെ വെളിച്ചത്തില്‍ ഒഡിഎസ് നിര്‍മാതാക്കളായ 20 രാജ്യങ്ങള്‍ 1985 ല്‍ വിയന്നയില്‍ ഒത്തുകൂടി വിയന്ന കണ്‍വെന്‍ഷനിലൂടെ ഒഡിഎസ് കുറച്ചുകൊണ്ടുവരുവാന്‍ തീരുമാനമെടുത്തു. അന്റാര്‍ട്ടിക്കയില്‍ കടല്‍ ജീവികള്‍ക്ക് കൂട്ടത്തോടെ കാന്‍സര്‍ ബാധിക്കുന്നത് ലോകശ്രദ്ധയില്‍പ്പെടുന്നത് അതിന് ശേഷമാണ്. അതിന്റെ വെളിച്ചത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ യുഎന്‍ഇപി നേതൃത്വം നല്‍കി 43 രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് 1987 ലാണ് മോണ്‍ടിയാള്‍ പ്രോട്ടോകോളിന് രൂപം നല്‍കിയത്. 1989 ല്‍ മണ്‍ടിയാള്‍ പ്രോട്ടോകോള്‍ പാര്‍ട്ടികള്‍ ഹെല്‍സിങ്കിയില്‍ ചേര്‍ന്ന് ഹെല്‍സിങ്കി വിളംബരമെന്ന പേരില്‍ ചില സുപ്രധാന തീരുമാനങ്ങളെടുത്തു. അഞ്ച് പ്രധാനപ്പെട്ട ക്ലോറോഫഌറോ കാര്‍ബണുകളെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റുക, മൂന്ന് വിവിധയിനം ഹാലോണുകളുടെ ഉല്‍പ്പാദനം നിര്‍ത്തുക. ഇതില്‍ 50 ശതമാനം ഒഡിഎസ് നിര്‍മാര്‍ജ്ജനം 1993 ല്‍ സാധ്യമാക്കണമെന്ന തീരുമാനത്തില്‍ 1989 ല്‍ ലണ്ടനില്‍ കൂടിയ ഓസോണ്‍പാളി സംരക്ഷണത്തിനുള്ള കോണ്‍ഫ്രന്‍സില്‍ 123 രാജ്യങ്ങള്‍ ഒപ്പുവച്ചു. ഇന്ന് കൂടുതല്‍ ഒഡിഎസ് ഉല്‍പ്പാദകരായ കാനഡ അടക്കം 194 രാഷ്ട്രങ്ങള്‍ മോണ്‍ടിയാള്‍ പ്രോട്ടോകോള്‍ പാര്‍ട്ടികളാണ്. സിഎഫ്‌സികള്‍, ഹാലോണുകള്‍, മറ്റ് ഒഡിഎസ്സുകള്‍ എന്നിവ ഘട്ടംഘട്ടമായി ഇല്ലായ്മ ചെയ്യുന്നതിനും ഇതുവരെ ഉല്‍പ്പാദിപ്പിച്ച ഒഡിഎസുകള്‍ നശിപ്പിച്ചു കളയുവാനും ഈ രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധരാണിന്ന്. ഇതോടൊപ്പം തന്നെ അത്യധികമായി ഉണ്ടാക്കിയ സ്റ്റോക്ക് വച്ചിട്ടുള്ള സിഎഫ്‌സികളും ഹാലോണുകളും നശിപ്പിക്കേണ്ടതായിട്ടുണ്ട്. ചില രാജ്യങ്ങള്‍ ഹാലോ കാര്‍ബണുകള്‍ക്ക് പകരക്കാരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിലാണ് താനും. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ഹൈഡ്രോഫഌറോ കാര്‍ബണുകളുടെ ഉപഭോഗവും ഉല്‍പ്പാദനവും ശേഖരണവും മോണ്‍ടിയാള്‍ പ്രോട്ടോക്കോളിന്റെ വെളിച്ചത്തില്‍ കുറച്ചുകൊണ്ടുവരുന്നതിനുളള പദ്ധതിയുമായിട്ടാണ് 2014 ലെ ഓസോണ്‍ ദിനത്തെ സമീപിക്കുന്നത്. 2050 ന് മുമ്പ് ഈ ദൗത്യത്തിന്റെ വിജയം പ്രതീക്ഷിക്കുകയാണ് ലോകരാജ്യങ്ങള്‍. എന്നാല്‍ 2004 മുതല്‍ 2008 വരെയുള്ള കാലഘട്ടത്തില്‍ എച്ച്എഫ്‌സികളുടെ ക്രമാതീതമായ വര്‍ധന അമേരിക്കയെ ജി20 ഉച്ചകോടിയിലൂടെ ചൈനയ്‌ക്കൊപ്പം ആഗോളതലത്തില്‍ എച്ച്എഫ്‌സി ഫേയ്‌സ്ഔട്ടിന് പ്രേരിപ്പിച്ചിരിക്കുകയാണ്. ഇത് മോണ്‍ടിയാള്‍ പ്രോട്ടോക്കോളിന് ശക്തി പകരുന്ന നീക്കമായിട്ടാണ് ലോകരാജ്യങ്ങള്‍ കാണുന്നത്. സമ്പന്നരാജ്യങ്ങളെ നിയന്ത്രിക്കുന്ന വ്യവസായ ഭീമന്മാരുടെ സഹകരണത്തോടെയാണ് സിഎഫ്‌സികളും ഹൈഡ്രോ എഫ്‌സികളും ഹാലോണുകളും ഉപയോഗിക്കുന്നതും ഉല്‍പ്പാദിപ്പിക്കുന്നതും നിര്‍ത്തുന്നതെന്നത് മോണ്‍ടിയോള്‍ പ്രോട്ടോക്കോളിന്റെ വിജയമായി കാണാനാകും. കാര്‍ബണ്‍ എമിഷന്‍ കുറച്ചുകൊണ്ടുവന്ന് ആഗോളതാപനവും അതുവഴി കാലാവസ്ഥാ വ്യതിയാനവും പ്രതിരോധിക്കുവാനുള്ള ക്യോട്ടോ പ്രോട്ടോക്കോളിന് ശക്തി പകരുന്ന നീക്കങ്ങളാണിവ. മോണ്‍ടിയോള്‍ പ്രോട്ടോക്കോള്‍ ഒഡിഎസ്‌കളുടെ ഭൂമിയിലെ സാന്നിദ്ധ്യം കുറച്ചുകൊണ്ടുവരുമ്പോള്‍ 2050 ന് മുമ്പ് 20 ശതമാനം ഹരിതവാതകമായ കാര്‍ബണ്‍ഡൈയോക്‌സൈഡിന്റെ എമിഷനാണ് കുറവുണ്ടാവുക. ഈ നീക്കത്തിലൂടെ കാലാവസ്ഥാ വ്യതിയാനമെന്ന ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന കൊടിയ പ്രകൃതിക്ഷോഭത്തെയാണ് മനുഷ്യന് നിയന്ത്രിക്കാനാകുന്നത്. കാലാവസ്ഥയെ മാറ്റിമറിക്കുന്നതില്‍ എച്ച്‌സിഎഫ്‌സിയ്ക്ക് വലിയ പങ്കാണുള്ളത്. മോണ്‍ടിയാള്‍ പ്രോട്ടോക്കോളിന്റെ 2007 ല്‍ നടന്ന 19-ാമത് മീറ്റിംഗില്‍ 2010 നും 2040 നും ഇടയില്‍ മുപ്പത് വര്‍ഷത്തിനുള്ളില്‍ എച്ച്‌സിഎഫ്‌സിയുടെ നിലവിലെ അളവിന്റെ 47 ശതമാനം കുറച്ചുകൊണ്ടുവരുമെന്നാണ് ലോകരാജ്യങ്ങള്‍ തീരുമാനിച്ചത്. 2014 സപ്തംബര്‍ 16 ന് അന്താരാഷ്ട്ര ഓസോണ്‍ ദിനം ആചരിക്കുന്നതിന്റെ മുന്നോടിയായി യുഎന്‍ഇപിയും ഡബ്ല്യുഎംഒ (ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്‍)യും പറയുന്നത് മോണ്‍ടിയാള്‍ പോട്ടോക്കോള്‍ പൂര്‍ണ വിജയത്തിലേക്ക് അടുക്കുന്നുവെന്നാണ്. 2015 ല്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന ഓസോണ്‍ പാളിശോഷണത്തിന്റെ 2014 ലെ റിപ്പോര്‍ട്ടില്‍ 36 രാജ്യങ്ങളിലെ 282 ശാസ്ത്രജ്ഞരുടെ വിശകലന പ്രകാരം ഓസോണ്‍ പാളി ഭൂമിയിലെ ഒഡിഎസ് കുറഞ്ഞതിനാല്‍ സുരക്ഷിതമാകുന്നു എന്നാണ്. ഇതുമൂലം 2030 ന് മുമ്പ് രണ്ട് ദശലക്ഷം ത്വക്ക് കാന്‍സര്‍ ബാധിക്കുമായിരുന്ന ആളുകളും ലക്ഷക്കണക്കിനാളുകളുടെ കണ്ണുകളുമാണ് രക്ഷപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യങ്ങള്‍ ഇനസറിനേറ്ററിലൂടെ കത്തിക്കുവാനുള്ള കേരള സര്‍ക്കാര്‍ നയം പുനഃപരിശോധിക്കേണ്ടതാണ്. ഇല്ലെങ്കില്‍ ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന ഒഡിഎസുകള്‍ കേരളത്തിന്റെ സംഭാവനയായിത്തീരും. ഒപ്പം മോണ്‍ടിയോള്‍ പ്രോട്ടോക്കോള്‍ ലംഘനവും.
ജന്മഭൂമി: http://www.janmabhumidaily.com/news224110
ഐക്യരാഷ്ട്ര സഭ അംഗീകരിച്ച 1994 ലെ പ്രമേയ പ്രകാരം ലോകരാജ്യങ്ങള്‍ എല്ലാവര്‍ഷവും സപ്തംബര്‍ 16 അന്തര്‍ദ്ദേശീയ ഓസോണ്‍ ദിനമായി ആചരിച്ചുവരികയാണ്. സൂര്യനില്‍നിന്ന് വരുന്ന മാരകമായ അള്‍ട്രാവൈലറ്റ് റേഡിയേഷനില്‍നിന്നും ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്നത് ഭൂമിക്ക് പുറത്തുള്ള ഓസോണ്‍ പാളിയാണല്ലോ. ഭൂമിയില്‍ നമുക്ക് പ്രാണവായു നല്‍കുന്ന അന്തരീക്ഷത്തിന് പുറത്തുള്ള ട്രോപ്പസ്പിയറിന് പുറത്ത് സ്‌ട്രോറ്റോസ്ഫിയറിലാണ് മൂന്ന് ഓക്‌സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ഓസോണിന്റെ 90 ശതമാനവും കാണപ്പെടുന്നത്. ഈ ഓസോണ്‍ പാളിയിലെ ഏറ്റവും കൂടിയ സാന്ദ്രതയില്‍ ഓസോണ്‍ കാണപ്പെടുന്നത് ഭൂമിയില്‍നിന്നും ഏകദേശം 32 കി.മീ. ഉയരത്തിലാണ്. ഭൂമിയില്‍നിന്നും 10 കി.മീറ്ററിനും 50 കി.മീറ്ററിനും ഇടയിലാണ് ഓസോണ്‍ പാളി കാണപ്പെടുന്നത്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലാണ് സൂപ്പര്‍ സോണിക് ജെറ്റ് പ്ലെയിനുകളില്‍ നിന്നും പുറന്തള്ളുന്ന നൈട്രിക് ഓക്‌സൈഡ് ഓസോണ്‍ പാളിക്ക് കോട്ടം സൃഷ്ടിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞനായ ജോണ്‍സ്റ്റണ്‍ ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ ഓസോണ്‍ പാളിശോഷണത്തിന്റെ പ്രാധാന്യം ലോകശ്രദ്ധയില്‍ വരുന്നത് അന്റാര്‍ട്ടിക്കയില്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ്. ദക്ഷിണഗംഗോത്രി എന്ന അന്റാര്‍ട്ടിക്കയിലെ നിരീക്ഷണശാലയില്‍ തുടര്‍ന്നു നടന്ന ബലൂണ്‍ പരീക്ഷണങ്ങളാണ് ഓസോണ്‍ പാളി ശോഷണം മൂലം സൂര്യനില്‍നിന്നുള്ള മാരകരശ്മികളായ അള്‍ട്രാവയലറ്റ് ബി രശ്മികള്‍ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുത്തുന്ന കോര്‍ട്ടിയ്ക്കല്‍ കാറ്ററാക്ട് എന്ന രോഗത്തിലേയ്ക്ക് നയിക്കുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. അന്തരീക്ഷത്തിലെ ഉയര്‍ന്ന യു വി റേഡിയേഷനുകള്‍ ഭൂതലത്തില്‍ കൂടുതല്‍ ഓസോണ്‍ വാതക വര്‍ധനവിന് കാരണമാക്കി. ഭൂമിയിലെ വാഹനമലിനീകരണത്തിലൂടെ പുറത്തുവരുന്ന വാതകങ്ങളും യു വി റേഡിയേഷനുകളും പ്രതിപ്രവൃത്തിച്ചതിന്റെ വെളിച്ചത്തിലാണ് അന്തരീക്ഷത്തില്‍ ഓസോണ്‍ വാതക വര്‍ധവുണ്ടാകുന്നത്. അന്തരീക്ഷത്തിലെ ഓസോണുകള്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. സ്ട്രാറ്റോസ്ഫിയറില്‍ ഓസോണ്‍ ഗുണമാണെങ്കിലും ആസ്മ അടക്കമുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാക്കുന്ന അന്തരീക്ഷത്തിലെ ഓസോണ്‍ വാതകം കുട്ടികളിലും പ്രായമായവരിലും സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ത്വക്ക് അര്‍ബുദത്തിനും കാഴ്ചശക്തി നഷ്ടപ്പെടുന്നതിനും പുറമെ യു വി ബി രശ്മികള്‍ മനുഷ്യന്റെയും ജന്തുക്കളുടെയും രോഗപ്രതിരോധ സംവിധാനങ്ങളെ തകര്‍ത്തെറിയുന്ന കാഴ്ചയാണ് ലോകമെങ്ങും കാണുന്നത്. തൊലിയെ ആക്രമിക്കുന്ന അസുഖങ്ങളായ അഞ്ചാംപനി, മലേറിയ, ക്ഷയം, കുഷ്ഠം, ചൊറി-ചിരങ്ങ് തുടങ്ങിയ അസുഖങ്ങള്‍ കൂടുതലായി തലപൊക്കുവാന്‍ തുടങ്ങിയത് ഭൂമിയിലെത്തുന്ന മാരകങ്ങളായ യു വി ബി റേഡിയേഷനുകളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓസോണ്‍ പാളി ശോഷണത്തോടനുബന്ധിച്ച് മുംബൈയില്‍ മാത്രം 50,000 ആളുകളിലെങ്കിലും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ രോഗകാരികളായ കീടങ്ങള്‍ വര്‍ധിക്കുന്നതിന് ഇടയാക്കുന്നതില്‍ കന്നുകാലികളിലും മറ്റ് ജന്തുക്കളിലും കൂടുതല്‍ രോഗസാധ്യതയ്ക്ക് കാരണമായിരിക്കുകയാണ്. കന്നുകാലികളിലെ കണ്ണ് കാന്‍സര്‍ യുവിബി റേഡിയേഷനുകള്‍ വര്‍ധിക്കുന്നതിന്റെ ലക്ഷണമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അന്തരീക്ഷത്തില്‍ ഓസോണ്‍ പാളി വിശോഷണം മൂലമെത്തുന്ന യു വി ബി റേഡിയേഷനുകള്‍ വിളകളെയും സാരമായി ബാധിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിനോടോകം കാര്‍ഷിക ഉല്‍പ്പാദനത്തില്‍ 50 ശതമാനം കുറവ് കണക്കാക്കപ്പെട്ടിരിക്കുന്നു. ബീന്‍സ്, ചീര, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിളകളിലെ രോഗങ്ങള്‍ വര്‍ധിച്ചു. കളശല്യം രൂക്ഷമായിരിക്കുന്നു. ലോകമെങ്ങും ഓസോണ്‍പാളി ശോഷണത്തിന്റെ കെടുതികള്‍ അനുഭവിച്ചു. ഇന്നിതാ ഇത് കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്നതിന് കാരണമായിരിക്കുന്നു. ഓസോണ്‍ പാളി ശോഷണത്തിന് കാരണമാകുന്ന രാസപദാര്‍ത്ഥങ്ങളെ ഓസോണ്‍ ശോഷണ പദാര്‍ത്ഥങ്ങള്‍ (ഒഡിഎസ്) എന്നാണ് വിളിക്കുന്നത്. ക്ലോറോഫ്‌ളോറോ കാര്‍ബണുകള്‍, ഹാലോണുകള്‍,മീഥേല്‍ ക്ലോറോഫോം, കാര്‍ബണ്‍ ടെട്രക്ലോറൈഡുകള്‍, ഹൈഡ്രോ ക്ലോറോഫഌറോകാര്‍ബണുകള്‍, നൈട്രിക് ഓക്‌സൈഡ്, ബ്രോമിനേറ്റഡ് ഫഌറോ കാര്‍ബണുകള്‍ എന്നിവയാണ് പ്രധാന ഒഡിഎസുകള്‍. സ്‌ട്രോറ്റസ്ഫിറിക് ഓസോണ്‍ ശോഷണത്തിന്റെ പ്രധാന ഉത്തരവാദി ക്ലോറോഫഌറോ കാര്‍ബണുകളാണ് (സിഎഫ്‌സികള്‍). റഫ്രിജറേറ്ററുകള്‍, ശീതീകരണ ഉപകരണങ്ങള്‍, എയര്‍ കണ്ടീഷണറുകള്‍, വ്യവസായശാലകളിലെ ലായകങ്ങള്‍, ഡ്രൈക്ലീനിംഗുകള്‍, ആശുപത്രികളിലെ സ്റ്ററിലൈസേഷന്‍, സിന്തറ്റിക് കുഷ്യനുകള്‍, കിടക്കകള്‍, ഇന്‍സുലേഷനുകള്‍ എന്നിവയ്‌ക്കെല്ലാം സിഎഫ്‌സികള്‍ ഉപയോഗിക്കുന്നുണ്ട്. തീ അണയ്ക്കുന്നതിനുള്ള സ്‌പ്രേകള്‍ക്കായാണ് ഹാലണുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. രാസവ്യവസായശാലകളില്‍ വ്യത്യസ്തങ്ങളായ ഉപയോഗങ്ങള്‍ക്കായി മീഥേല്‍ ക്ലോറോഫോം ഉപയോഗിച്ചുവരുന്നു. ലായകമായും ഫയര്‍ എസ്റ്റിംഗുഷറായും കാര്‍ബണ്‍ടെട്രാ ക്ലോറൈഡ് ഉപയോഗിക്കുന്നു. മനുഷ്യന്‍ കൂടുതല്‍ സുഖലോലുപനായതിന്റെ തിക്തഫലമാണ് ഓസോണ്‍പാളി ശോഷണമെന്ന് അതിന് ഉത്തരവാദികളായ ഒഡിഎസുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. എന്നാല്‍ ഓസോണ്‍ പാളിശോഷണം കാര്യമായി ബാധിച്ചത് കടല്‍ ആവാസവ്യവസ്ഥയെയാണ്. പ്ലവകസസ്യങ്ങള്‍ മുതല്‍ തിമിംഗലം വരെ യു വി ബി റേഡിയേഷന്റെ മാരക ആക്രമണത്തിന് വിധേയമായി. മത്സ്യം, ഞണ്ട്, ചെമ്മീന്‍, ഞവുണിക്ക എന്നിവയെല്ലാം കാന്‍സറിനും ജനിതക വൈകല്യങ്ങള്‍ക്കും വരെ വിധേയമായി. ഓസോണ്‍ പാളി ശോഷണം ചെറുക്കേണ്ടത് ലോകരാജ്യങ്ങളുടെ വന്‍ ആവശ്യമായി മാറുന്നത് അങ്ങനെയാണ്. ഇതിന്റെ വെളിച്ചത്തില്‍ ഒഡിഎസ് നിര്‍മാതാക്കളായ 20 രാജ്യങ്ങള്‍ 1985 ല്‍ വിയന്നയില്‍ ഒത്തുകൂടി വിയന്ന കണ്‍വെന്‍ഷനിലൂടെ ഒഡിഎസ് കുറച്ചുകൊണ്ടുവരുവാന്‍ തീരുമാനമെടുത്തു. അന്റാര്‍ട്ടിക്കയില്‍ കടല്‍ ജീവികള്‍ക്ക് കൂട്ടത്തോടെ കാന്‍സര്‍ ബാധിക്കുന്നത് ലോകശ്രദ്ധയില്‍പ്പെടുന്നത് അതിന് ശേഷമാണ്. അതിന്റെ വെളിച്ചത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ യുഎന്‍ഇപി നേതൃത്വം നല്‍കി 43 രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് 1987 ലാണ് മോണ്‍ടിയാള്‍ പ്രോട്ടോകോളിന് രൂപം നല്‍കിയത്. 1989 ല്‍ മണ്‍ടിയാള്‍ പ്രോട്ടോകോള്‍ പാര്‍ട്ടികള്‍ ഹെല്‍സിങ്കിയില്‍ ചേര്‍ന്ന് ഹെല്‍സിങ്കി വിളംബരമെന്ന പേരില്‍ ചില സുപ്രധാന തീരുമാനങ്ങളെടുത്തു. അഞ്ച് പ്രധാനപ്പെട്ട ക്ലോറോഫഌറോ കാര്‍ബണുകളെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റുക, മൂന്ന് വിവിധയിനം ഹാലോണുകളുടെ ഉല്‍പ്പാദനം നിര്‍ത്തുക. ഇതില്‍ 50 ശതമാനം ഒഡിഎസ് നിര്‍മാര്‍ജ്ജനം 1993 ല്‍ സാധ്യമാക്കണമെന്ന തീരുമാനത്തില്‍ 1989 ല്‍ ലണ്ടനില്‍ കൂടിയ ഓസോണ്‍പാളി സംരക്ഷണത്തിനുള്ള കോണ്‍ഫ്രന്‍സില്‍ 123 രാജ്യങ്ങള്‍ ഒപ്പുവച്ചു. ഇന്ന് കൂടുതല്‍ ഒഡിഎസ് ഉല്‍പ്പാദകരായ കാനഡ അടക്കം 194 രാഷ്ട്രങ്ങള്‍ മോണ്‍ടിയാള്‍ പ്രോട്ടോകോള്‍ പാര്‍ട്ടികളാണ്. സിഎഫ്‌സികള്‍, ഹാലോണുകള്‍, മറ്റ് ഒഡിഎസ്സുകള്‍ എന്നിവ ഘട്ടംഘട്ടമായി ഇല്ലായ്മ ചെയ്യുന്നതിനും ഇതുവരെ ഉല്‍പ്പാദിപ്പിച്ച ഒഡിഎസുകള്‍ നശിപ്പിച്ചു കളയുവാനും ഈ രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധരാണിന്ന്. ഇതോടൊപ്പം തന്നെ അത്യധികമായി ഉണ്ടാക്കിയ സ്റ്റോക്ക് വച്ചിട്ടുള്ള സിഎഫ്‌സികളും ഹാലോണുകളും നശിപ്പിക്കേണ്ടതായിട്ടുണ്ട്. ചില രാജ്യങ്ങള്‍ ഹാലോ കാര്‍ബണുകള്‍ക്ക് പകരക്കാരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിലാണ് താനും. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ഹൈഡ്രോഫഌറോ കാര്‍ബണുകളുടെ ഉപഭോഗവും ഉല്‍പ്പാദനവും ശേഖരണവും മോണ്‍ടിയാള്‍ പ്രോട്ടോക്കോളിന്റെ വെളിച്ചത്തില്‍ കുറച്ചുകൊണ്ടുവരുന്നതിനുളള പദ്ധതിയുമായിട്ടാണ് 2014 ലെ ഓസോണ്‍ ദിനത്തെ സമീപിക്കുന്നത്. 2050 ന് മുമ്പ് ഈ ദൗത്യത്തിന്റെ വിജയം പ്രതീക്ഷിക്കുകയാണ് ലോകരാജ്യങ്ങള്‍. എന്നാല്‍ 2004 മുതല്‍ 2008 വരെയുള്ള കാലഘട്ടത്തില്‍ എച്ച്എഫ്‌സികളുടെ ക്രമാതീതമായ വര്‍ധന അമേരിക്കയെ ജി20 ഉച്ചകോടിയിലൂടെ ചൈനയ്‌ക്കൊപ്പം ആഗോളതലത്തില്‍ എച്ച്എഫ്‌സി ഫേയ്‌സ്ഔട്ടിന് പ്രേരിപ്പിച്ചിരിക്കുകയാണ്. ഇത് മോണ്‍ടിയാള്‍ പ്രോട്ടോക്കോളിന് ശക്തി പകരുന്ന നീക്കമായിട്ടാണ് ലോകരാജ്യങ്ങള്‍ കാണുന്നത്. സമ്പന്നരാജ്യങ്ങളെ നിയന്ത്രിക്കുന്ന വ്യവസായ ഭീമന്മാരുടെ സഹകരണത്തോടെയാണ് സിഎഫ്‌സികളും ഹൈഡ്രോ എഫ്‌സികളും ഹാലോണുകളും ഉപയോഗിക്കുന്നതും ഉല്‍പ്പാദിപ്പിക്കുന്നതും നിര്‍ത്തുന്നതെന്നത് മോണ്‍ടിയോള്‍ പ്രോട്ടോക്കോളിന്റെ വിജയമായി കാണാനാകും. കാര്‍ബണ്‍ എമിഷന്‍ കുറച്ചുകൊണ്ടുവന്ന് ആഗോളതാപനവും അതുവഴി കാലാവസ്ഥാ വ്യതിയാനവും പ്രതിരോധിക്കുവാനുള്ള ക്യോട്ടോ പ്രോട്ടോക്കോളിന് ശക്തി പകരുന്ന നീക്കങ്ങളാണിവ. മോണ്‍ടിയോള്‍ പ്രോട്ടോക്കോള്‍ ഒഡിഎസ്‌കളുടെ ഭൂമിയിലെ സാന്നിദ്ധ്യം കുറച്ചുകൊണ്ടുവരുമ്പോള്‍ 2050 ന് മുമ്പ് 20 ശതമാനം ഹരിതവാതകമായ കാര്‍ബണ്‍ഡൈയോക്‌സൈഡിന്റെ എമിഷനാണ് കുറവുണ്ടാവുക. ഈ നീക്കത്തിലൂടെ കാലാവസ്ഥാ വ്യതിയാനമെന്ന ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന കൊടിയ പ്രകൃതിക്ഷോഭത്തെയാണ് മനുഷ്യന് നിയന്ത്രിക്കാനാകുന്നത്. കാലാവസ്ഥയെ മാറ്റിമറിക്കുന്നതില്‍ എച്ച്‌സിഎഫ്‌സിയ്ക്ക് വലിയ പങ്കാണുള്ളത്. മോണ്‍ടിയാള്‍ പ്രോട്ടോക്കോളിന്റെ 2007 ല്‍ നടന്ന 19-ാമത് മീറ്റിംഗില്‍ 2010 നും 2040 നും ഇടയില്‍ മുപ്പത് വര്‍ഷത്തിനുള്ളില്‍ എച്ച്‌സിഎഫ്‌സിയുടെ നിലവിലെ അളവിന്റെ 47 ശതമാനം കുറച്ചുകൊണ്ടുവരുമെന്നാണ് ലോകരാജ്യങ്ങള്‍ തീരുമാനിച്ചത്. 2014 സപ്തംബര്‍ 16 ന് അന്താരാഷ്ട്ര ഓസോണ്‍ ദിനം ആചരിക്കുന്നതിന്റെ മുന്നോടിയായി യുഎന്‍ഇപിയും ഡബ്ല്യുഎംഒ (ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്‍)യും പറയുന്നത് മോണ്‍ടിയാള്‍ പോട്ടോക്കോള്‍ പൂര്‍ണ വിജയത്തിലേക്ക് അടുക്കുന്നുവെന്നാണ്. 2015 ല്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന ഓസോണ്‍ പാളിശോഷണത്തിന്റെ 2014 ലെ റിപ്പോര്‍ട്ടില്‍ 36 രാജ്യങ്ങളിലെ 282 ശാസ്ത്രജ്ഞരുടെ വിശകലന പ്രകാരം ഓസോണ്‍ പാളി ഭൂമിയിലെ ഒഡിഎസ് കുറഞ്ഞതിനാല്‍ സുരക്ഷിതമാകുന്നു എന്നാണ്. ഇതുമൂലം 2030 ന് മുമ്പ് രണ്ട് ദശലക്ഷം ത്വക്ക് കാന്‍സര്‍ ബാധിക്കുമായിരുന്ന ആളുകളും ലക്ഷക്കണക്കിനാളുകളുടെ കണ്ണുകളുമാണ് രക്ഷപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യങ്ങള്‍ ഇനസറിനേറ്ററിലൂടെ കത്തിക്കുവാനുള്ള കേരള സര്‍ക്കാര്‍ നയം പുനഃപരിശോധിക്കേണ്ടതാണ്. ഇല്ലെങ്കില്‍ ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന ഒഡിഎസുകള്‍ കേരളത്തിന്റെ സംഭാവനയായിത്തീരും. ഒപ്പം മോണ്‍ടിയോള്‍ പ്രോട്ടോക്കോള്‍ ലംഘനവും.
ജന്മഭൂമി: http://www.janmabhumidaily.com/news224110
ഐക്യരാഷ്ട്ര സഭ അംഗീകരിച്ച 1994 ലെ പ്രമേയ പ്രകാരം ലോകരാജ്യങ്ങള്‍ എല്ലാവര്‍ഷവും സപ്തംബര്‍ 16 അന്തര്‍ദ്ദേശീയ ഓസോണ്‍ ദിനമായി ആചരിച്ചുവരികയാണ്. സൂര്യനില്‍നിന്ന് വരുന്ന മാരകമായ അള്‍ട്രാവൈലറ്റ് റേഡിയേഷനില്‍നിന്നും ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്നത് ഭൂമിക്ക് പുറത്തുള്ള ഓസോണ്‍ പാളിയാണല്ലോ. ഭൂമിയില്‍ നമുക്ക് പ്രാണവായു നല്‍കുന്ന അന്തരീക്ഷത്തിന് പുറത്തുള്ള ട്രോപ്പസ്പിയറിന് പുറത്ത് സ്‌ട്രോറ്റോസ്ഫിയറിലാണ് മൂന്ന് ഓക്‌സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ഓസോണിന്റെ 90 ശതമാനവും കാണപ്പെടുന്നത്. ഈ ഓസോണ്‍ പാളിയിലെ ഏറ്റവും കൂടിയ സാന്ദ്രതയില്‍ ഓസോണ്‍ കാണപ്പെടുന്നത് ഭൂമിയില്‍നിന്നും ഏകദേശം 32 കി.മീ. ഉയരത്തിലാണ്. ഭൂമിയില്‍നിന്നും 10 കി.മീറ്ററിനും 50 കി.മീറ്ററിനും ഇടയിലാണ് ഓസോണ്‍ പാളി കാണപ്പെടുന്നത്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലാണ് സൂപ്പര്‍ സോണിക് ജെറ്റ് പ്ലെയിനുകളില്‍ നിന്നും പുറന്തള്ളുന്ന നൈട്രിക് ഓക്‌സൈഡ് ഓസോണ്‍ പാളിക്ക് കോട്ടം സൃഷ്ടിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞനായ ജോണ്‍സ്റ്റണ്‍ ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ ഓസോണ്‍ പാളിശോഷണത്തിന്റെ പ്രാധാന്യം ലോകശ്രദ്ധയില്‍ വരുന്നത് അന്റാര്‍ട്ടിക്കയില്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ്. ദക്ഷിണഗംഗോത്രി എന്ന അന്റാര്‍ട്ടിക്കയിലെ നിരീക്ഷണശാലയില്‍ തുടര്‍ന്നു നടന്ന ബലൂണ്‍ പരീക്ഷണങ്ങളാണ് ഓസോണ്‍ പാളി ശോഷണം മൂലം സൂര്യനില്‍നിന്നുള്ള മാരകരശ്മികളായ അള്‍ട്രാവയലറ്റ് ബി രശ്മികള്‍ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുത്തുന്ന കോര്‍ട്ടിയ്ക്കല്‍ കാറ്ററാക്ട് എന്ന രോഗത്തിലേയ്ക്ക് നയിക്കുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. അന്തരീക്ഷത്തിലെ ഉയര്‍ന്ന യു വി റേഡിയേഷനുകള്‍ ഭൂതലത്തില്‍ കൂടുതല്‍ ഓസോണ്‍ വാതക വര്‍ധനവിന് കാരണമാക്കി. ഭൂമിയിലെ വാഹനമലിനീകരണത്തിലൂടെ പുറത്തുവരുന്ന വാതകങ്ങളും യു വി റേഡിയേഷനുകളും പ്രതിപ്രവൃത്തിച്ചതിന്റെ വെളിച്ചത്തിലാണ് അന്തരീക്ഷത്തില്‍ ഓസോണ്‍ വാതക വര്‍ധവുണ്ടാകുന്നത്. അന്തരീക്ഷത്തിലെ ഓസോണുകള്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. സ്ട്രാറ്റോസ്ഫിയറില്‍ ഓസോണ്‍ ഗുണമാണെങ്കിലും ആസ്മ അടക്കമുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാക്കുന്ന അന്തരീക്ഷത്തിലെ ഓസോണ്‍ വാതകം കുട്ടികളിലും പ്രായമായവരിലും സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ത്വക്ക് അര്‍ബുദത്തിനും കാഴ്ചശക്തി നഷ്ടപ്പെടുന്നതിനും പുറമെ യു വി ബി രശ്മികള്‍ മനുഷ്യന്റെയും ജന്തുക്കളുടെയും രോഗപ്രതിരോധ സംവിധാനങ്ങളെ തകര്‍ത്തെറിയുന്ന കാഴ്ചയാണ് ലോകമെങ്ങും കാണുന്നത്. തൊലിയെ ആക്രമിക്കുന്ന അസുഖങ്ങളായ അഞ്ചാംപനി, മലേറിയ, ക്ഷയം, കുഷ്ഠം, ചൊറി-ചിരങ്ങ് തുടങ്ങിയ അസുഖങ്ങള്‍ കൂടുതലായി തലപൊക്കുവാന്‍ തുടങ്ങിയത് ഭൂമിയിലെത്തുന്ന മാരകങ്ങളായ യു വി ബി റേഡിയേഷനുകളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓസോണ്‍ പാളി ശോഷണത്തോടനുബന്ധിച്ച് മുംബൈയില്‍ മാത്രം 50,000 ആളുകളിലെങ്കിലും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ രോഗകാരികളായ കീടങ്ങള്‍ വര്‍ധിക്കുന്നതിന് ഇടയാക്കുന്നതില്‍ കന്നുകാലികളിലും മറ്റ് ജന്തുക്കളിലും കൂടുതല്‍ രോഗസാധ്യതയ്ക്ക് കാരണമായിരിക്കുകയാണ്. കന്നുകാലികളിലെ കണ്ണ് കാന്‍സര്‍ യുവിബി റേഡിയേഷനുകള്‍ വര്‍ധിക്കുന്നതിന്റെ ലക്ഷണമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അന്തരീക്ഷത്തില്‍ ഓസോണ്‍ പാളി വിശോഷണം മൂലമെത്തുന്ന യു വി ബി റേഡിയേഷനുകള്‍ വിളകളെയും സാരമായി ബാധിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിനോടോകം കാര്‍ഷിക ഉല്‍പ്പാദനത്തില്‍ 50 ശതമാനം കുറവ് കണക്കാക്കപ്പെട്ടിരിക്കുന്നു. ബീന്‍സ്, ചീര, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിളകളിലെ രോഗങ്ങള്‍ വര്‍ധിച്ചു. കളശല്യം രൂക്ഷമായിരിക്കുന്നു. ലോകമെങ്ങും ഓസോണ്‍പാളി ശോഷണത്തിന്റെ കെടുതികള്‍ അനുഭവിച്ചു. ഇന്നിതാ ഇത് കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്നതിന് കാരണമായിരിക്കുന്നു. ഓസോണ്‍ പാളി ശോഷണത്തിന് കാരണമാകുന്ന രാസപദാര്‍ത്ഥങ്ങളെ ഓസോണ്‍ ശോഷണ പദാര്‍ത്ഥങ്ങള്‍ (ഒഡിഎസ്) എന്നാണ് വിളിക്കുന്നത്. ക്ലോറോഫ്‌ളോറോ കാര്‍ബണുകള്‍, ഹാലോണുകള്‍,മീഥേല്‍ ക്ലോറോഫോം, കാര്‍ബണ്‍ ടെട്രക്ലോറൈഡുകള്‍, ഹൈഡ്രോ ക്ലോറോഫഌറോകാര്‍ബണുകള്‍, നൈട്രിക് ഓക്‌സൈഡ്, ബ്രോമിനേറ്റഡ് ഫഌറോ കാര്‍ബണുകള്‍ എന്നിവയാണ് പ്രധാന ഒഡിഎസുകള്‍. സ്‌ട്രോറ്റസ്ഫിറിക് ഓസോണ്‍ ശോഷണത്തിന്റെ പ്രധാന ഉത്തരവാദി ക്ലോറോഫഌറോ കാര്‍ബണുകളാണ് (സിഎഫ്‌സികള്‍). റഫ്രിജറേറ്ററുകള്‍, ശീതീകരണ ഉപകരണങ്ങള്‍, എയര്‍ കണ്ടീഷണറുകള്‍, വ്യവസായശാലകളിലെ ലായകങ്ങള്‍, ഡ്രൈക്ലീനിംഗുകള്‍, ആശുപത്രികളിലെ സ്റ്ററിലൈസേഷന്‍, സിന്തറ്റിക് കുഷ്യനുകള്‍, കിടക്കകള്‍, ഇന്‍സുലേഷനുകള്‍ എന്നിവയ്‌ക്കെല്ലാം സിഎഫ്‌സികള്‍ ഉപയോഗിക്കുന്നുണ്ട്. തീ അണയ്ക്കുന്നതിനുള്ള സ്‌പ്രേകള്‍ക്കായാണ് ഹാലണുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. രാസവ്യവസായശാലകളില്‍ വ്യത്യസ്തങ്ങളായ ഉപയോഗങ്ങള്‍ക്കായി മീഥേല്‍ ക്ലോറോഫോം ഉപയോഗിച്ചുവരുന്നു. ലായകമായും ഫയര്‍ എസ്റ്റിംഗുഷറായും കാര്‍ബണ്‍ടെട്രാ ക്ലോറൈഡ് ഉപയോഗിക്കുന്നു. മനുഷ്യന്‍ കൂടുതല്‍ സുഖലോലുപനായതിന്റെ തിക്തഫലമാണ് ഓസോണ്‍പാളി ശോഷണമെന്ന് അതിന് ഉത്തരവാദികളായ ഒഡിഎസുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. എന്നാല്‍ ഓസോണ്‍ പാളിശോഷണം കാര്യമായി ബാധിച്ചത് കടല്‍ ആവാസവ്യവസ്ഥയെയാണ്. പ്ലവകസസ്യങ്ങള്‍ മുതല്‍ തിമിംഗലം വരെ യു വി ബി റേഡിയേഷന്റെ മാരക ആക്രമണത്തിന് വിധേയമായി. മത്സ്യം, ഞണ്ട്, ചെമ്മീന്‍, ഞവുണിക്ക എന്നിവയെല്ലാം കാന്‍സറിനും ജനിതക വൈകല്യങ്ങള്‍ക്കും വരെ വിധേയമായി. ഓസോണ്‍ പാളി ശോഷണം ചെറുക്കേണ്ടത് ലോകരാജ്യങ്ങളുടെ വന്‍ ആവശ്യമായി മാറുന്നത് അങ്ങനെയാണ്. ഇതിന്റെ വെളിച്ചത്തില്‍ ഒഡിഎസ് നിര്‍മാതാക്കളായ 20 രാജ്യങ്ങള്‍ 1985 ല്‍ വിയന്നയില്‍ ഒത്തുകൂടി വിയന്ന കണ്‍വെന്‍ഷനിലൂടെ ഒഡിഎസ് കുറച്ചുകൊണ്ടുവരുവാന്‍ തീരുമാനമെടുത്തു. അന്റാര്‍ട്ടിക്കയില്‍ കടല്‍ ജീവികള്‍ക്ക് കൂട്ടത്തോടെ കാന്‍സര്‍ ബാധിക്കുന്നത് ലോകശ്രദ്ധയില്‍പ്പെടുന്നത് അതിന് ശേഷമാണ്. അതിന്റെ വെളിച്ചത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ യുഎന്‍ഇപി നേതൃത്വം നല്‍കി 43 രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് 1987 ലാണ് മോണ്‍ടിയാള്‍ പ്രോട്ടോകോളിന് രൂപം നല്‍കിയത്. 1989 ല്‍ മണ്‍ടിയാള്‍ പ്രോട്ടോകോള്‍ പാര്‍ട്ടികള്‍ ഹെല്‍സിങ്കിയില്‍ ചേര്‍ന്ന് ഹെല്‍സിങ്കി വിളംബരമെന്ന പേരില്‍ ചില സുപ്രധാന തീരുമാനങ്ങളെടുത്തു. അഞ്ച് പ്രധാനപ്പെട്ട ക്ലോറോഫഌറോ കാര്‍ബണുകളെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റുക, മൂന്ന് വിവിധയിനം ഹാലോണുകളുടെ ഉല്‍പ്പാദനം നിര്‍ത്തുക. ഇതില്‍ 50 ശതമാനം ഒഡിഎസ് നിര്‍മാര്‍ജ്ജനം 1993 ല്‍ സാധ്യമാക്കണമെന്ന തീരുമാനത്തില്‍ 1989 ല്‍ ലണ്ടനില്‍ കൂടിയ ഓസോണ്‍പാളി സംരക്ഷണത്തിനുള്ള കോണ്‍ഫ്രന്‍സില്‍ 123 രാജ്യങ്ങള്‍ ഒപ്പുവച്ചു. ഇന്ന് കൂടുതല്‍ ഒഡിഎസ് ഉല്‍പ്പാദകരായ കാനഡ അടക്കം 194 രാഷ്ട്രങ്ങള്‍ മോണ്‍ടിയാള്‍ പ്രോട്ടോകോള്‍ പാര്‍ട്ടികളാണ്. സിഎഫ്‌സികള്‍, ഹാലോണുകള്‍, മറ്റ് ഒഡിഎസ്സുകള്‍ എന്നിവ ഘട്ടംഘട്ടമായി ഇല്ലായ്മ ചെയ്യുന്നതിനും ഇതുവരെ ഉല്‍പ്പാദിപ്പിച്ച ഒഡിഎസുകള്‍ നശിപ്പിച്ചു കളയുവാനും ഈ രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധരാണിന്ന്. ഇതോടൊപ്പം തന്നെ അത്യധികമായി ഉണ്ടാക്കിയ സ്റ്റോക്ക് വച്ചിട്ടുള്ള സിഎഫ്‌സികളും ഹാലോണുകളും നശിപ്പിക്കേണ്ടതായിട്ടുണ്ട്. ചില രാജ്യങ്ങള്‍ ഹാലോ കാര്‍ബണുകള്‍ക്ക് പകരക്കാരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിലാണ് താനും. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ഹൈഡ്രോഫഌറോ കാര്‍ബണുകളുടെ ഉപഭോഗവും ഉല്‍പ്പാദനവും ശേഖരണവും മോണ്‍ടിയാള്‍ പ്രോട്ടോക്കോളിന്റെ വെളിച്ചത്തില്‍ കുറച്ചുകൊണ്ടുവരുന്നതിനുളള പദ്ധതിയുമായിട്ടാണ് 2014 ലെ ഓസോണ്‍ ദിനത്തെ സമീപിക്കുന്നത്. 2050 ന് മുമ്പ് ഈ ദൗത്യത്തിന്റെ വിജയം പ്രതീക്ഷിക്കുകയാണ് ലോകരാജ്യങ്ങള്‍. എന്നാല്‍ 2004 മുതല്‍ 2008 വരെയുള്ള കാലഘട്ടത്തില്‍ എച്ച്എഫ്‌സികളുടെ ക്രമാതീതമായ വര്‍ധന അമേരിക്കയെ ജി20 ഉച്ചകോടിയിലൂടെ ചൈനയ്‌ക്കൊപ്പം ആഗോളതലത്തില്‍ എച്ച്എഫ്‌സി ഫേയ്‌സ്ഔട്ടിന് പ്രേരിപ്പിച്ചിരിക്കുകയാണ്. ഇത് മോണ്‍ടിയാള്‍ പ്രോട്ടോക്കോളിന് ശക്തി പകരുന്ന നീക്കമായിട്ടാണ് ലോകരാജ്യങ്ങള്‍ കാണുന്നത്. സമ്പന്നരാജ്യങ്ങളെ നിയന്ത്രിക്കുന്ന വ്യവസായ ഭീമന്മാരുടെ സഹകരണത്തോടെയാണ് സിഎഫ്‌സികളും ഹൈഡ്രോ എഫ്‌സികളും ഹാലോണുകളും ഉപയോഗിക്കുന്നതും ഉല്‍പ്പാദിപ്പിക്കുന്നതും നിര്‍ത്തുന്നതെന്നത് മോണ്‍ടിയോള്‍ പ്രോട്ടോക്കോളിന്റെ വിജയമായി കാണാനാകും. കാര്‍ബണ്‍ എമിഷന്‍ കുറച്ചുകൊണ്ടുവന്ന് ആഗോളതാപനവും അതുവഴി കാലാവസ്ഥാ വ്യതിയാനവും പ്രതിരോധിക്കുവാനുള്ള ക്യോട്ടോ പ്രോട്ടോക്കോളിന് ശക്തി പകരുന്ന നീക്കങ്ങളാണിവ. മോണ്‍ടിയോള്‍ പ്രോട്ടോക്കോള്‍ ഒഡിഎസ്‌കളുടെ ഭൂമിയിലെ സാന്നിദ്ധ്യം കുറച്ചുകൊണ്ടുവരുമ്പോള്‍ 2050 ന് മുമ്പ് 20 ശതമാനം ഹരിതവാതകമായ കാര്‍ബണ്‍ഡൈയോക്‌സൈഡിന്റെ എമിഷനാണ് കുറവുണ്ടാവുക. ഈ നീക്കത്തിലൂടെ കാലാവസ്ഥാ വ്യതിയാനമെന്ന ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന കൊടിയ പ്രകൃതിക്ഷോഭത്തെയാണ് മനുഷ്യന് നിയന്ത്രിക്കാനാകുന്നത്. കാലാവസ്ഥയെ മാറ്റിമറിക്കുന്നതില്‍ എച്ച്‌സിഎഫ്‌സിയ്ക്ക് വലിയ പങ്കാണുള്ളത്. മോണ്‍ടിയാള്‍ പ്രോട്ടോക്കോളിന്റെ 2007 ല്‍ നടന്ന 19-ാമത് മീറ്റിംഗില്‍ 2010 നും 2040 നും ഇടയില്‍ മുപ്പത് വര്‍ഷത്തിനുള്ളില്‍ എച്ച്‌സിഎഫ്‌സിയുടെ നിലവിലെ അളവിന്റെ 47 ശതമാനം കുറച്ചുകൊണ്ടുവരുമെന്നാണ് ലോകരാജ്യങ്ങള്‍ തീരുമാനിച്ചത്. 2014 സപ്തംബര്‍ 16 ന് അന്താരാഷ്ട്ര ഓസോണ്‍ ദിനം ആചരിക്കുന്നതിന്റെ മുന്നോടിയായി യുഎന്‍ഇപിയും ഡബ്ല്യുഎംഒ (ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്‍)യും പറയുന്നത് മോണ്‍ടിയാള്‍ പോട്ടോക്കോള്‍ പൂര്‍ണ വിജയത്തിലേക്ക് അടുക്കുന്നുവെന്നാണ്. 2015 ല്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന ഓസോണ്‍ പാളിശോഷണത്തിന്റെ 2014 ലെ റിപ്പോര്‍ട്ടില്‍ 36 രാജ്യങ്ങളിലെ 282 ശാസ്ത്രജ്ഞരുടെ വിശകലന പ്രകാരം ഓസോണ്‍ പാളി ഭൂമിയിലെ ഒഡിഎസ് കുറഞ്ഞതിനാല്‍ സുരക്ഷിതമാകുന്നു എന്നാണ്. ഇതുമൂലം 2030 ന് മുമ്പ് രണ്ട് ദശലക്ഷം ത്വക്ക് കാന്‍സര്‍ ബാധിക്കുമായിരുന്ന ആളുകളും ലക്ഷക്കണക്കിനാളുകളുടെ കണ്ണുകളുമാണ് രക്ഷപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യങ്ങള്‍ ഇനസറിനേറ്ററിലൂടെ കത്തിക്കുവാനുള്ള കേരള സര്‍ക്കാര്‍ നയം പുനഃപരിശോധിക്കേണ്ടതാണ്. ഇല്ലെങ്കില്‍ ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന ഒഡിഎസുകള്‍ കേരളത്തിന്റെ സംഭാവനയായിത്തീരും. ഒപ്പം മോണ്‍ടിയോള്‍ പ്രോട്ടോക്കോള്‍ ലംഘനവും.
ജന്മഭൂമി: http://www.janmabhumidaily.com/news224110
ഐക്യരാഷ്ട്ര സഭ അംഗീകരിച്ച 1994 ലെ പ്രമേയ പ്രകാരം ലോകരാജ്യങ്ങള്‍ എല്ലാവര്‍ഷവും സപ്തംബര്‍ 16 അന്തര്‍ദ്ദേശീയ ഓസോണ്‍ ദിനമായി ആചരിച്ചുവരികയാണ്. സൂര്യനില്‍നിന്ന് വരുന്ന മാരകമായ അള്‍ട്രാവൈലറ്റ് റേഡിയേഷനില്‍നിന്നും ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്നത് ഭൂമിക്ക് പുറത്തുള്ള ഓസോണ്‍ പാളിയാണല്ലോ. ഭൂമിയില്‍ നമുക്ക് പ്രാണവായു നല്‍കുന്ന അന്തരീക്ഷത്തിന് പുറത്തുള്ള ട്രോപ്പസ്പിയറിന് പുറത്ത് സ്‌ട്രോറ്റോസ്ഫിയറിലാണ് മൂന്ന് ഓക്‌സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ഓസോണിന്റെ 90 ശതമാനവും കാണപ്പെടുന്നത്. ഈ ഓസോണ്‍ പാളിയിലെ ഏറ്റവും കൂടിയ സാന്ദ്രതയില്‍ ഓസോണ്‍ കാണപ്പെടുന്നത് ഭൂമിയില്‍നിന്നും ഏകദേശം 32 കി.മീ. ഉയരത്തിലാണ്. ഭൂമിയില്‍നിന്നും 10 കി.മീറ്ററിനും 50 കി.മീറ്ററിനും ഇടയിലാണ് ഓസോണ്‍ പാളി കാണപ്പെടുന്നത്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലാണ് സൂപ്പര്‍ സോണിക് ജെറ്റ് പ്ലെയിനുകളില്‍ നിന്നും പുറന്തള്ളുന്ന നൈട്രിക് ഓക്‌സൈഡ് ഓസോണ്‍ പാളിക്ക് കോട്ടം സൃഷ്ടിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞനായ ജോണ്‍സ്റ്റണ്‍ ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ ഓസോണ്‍ പാളിശോഷണത്തിന്റെ പ്രാധാന്യം ലോകശ്രദ്ധയില്‍ വരുന്നത് അന്റാര്‍ട്ടിക്കയില്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ്. ദക്ഷിണഗംഗോത്രി എന്ന അന്റാര്‍ട്ടിക്കയിലെ നിരീക്ഷണശാലയില്‍ തുടര്‍ന്നു നടന്ന ബലൂണ്‍ പരീക്ഷണങ്ങളാണ് ഓസോണ്‍ പാളി ശോഷണം മൂലം സൂര്യനില്‍നിന്നുള്ള മാരകരശ്മികളായ അള്‍ട്രാവയലറ്റ് ബി രശ്മികള്‍ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുത്തുന്ന കോര്‍ട്ടിയ്ക്കല്‍ കാറ്ററാക്ട് എന്ന രോഗത്തിലേയ്ക്ക് നയിക്കുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. അന്തരീക്ഷത്തിലെ ഉയര്‍ന്ന യു വി റേഡിയേഷനുകള്‍ ഭൂതലത്തില്‍ കൂടുതല്‍ ഓസോണ്‍ വാതക വര്‍ധനവിന് കാരണമാക്കി. ഭൂമിയിലെ വാഹനമലിനീകരണത്തിലൂടെ പുറത്തുവരുന്ന വാതകങ്ങളും യു വി റേഡിയേഷനുകളും പ്രതിപ്രവൃത്തിച്ചതിന്റെ വെളിച്ചത്തിലാണ് അന്തരീക്ഷത്തില്‍ ഓസോണ്‍ വാതക വര്‍ധവുണ്ടാകുന്നത്. അന്തരീക്ഷത്തിലെ ഓസോണുകള്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. സ്ട്രാറ്റോസ്ഫിയറില്‍ ഓസോണ്‍ ഗുണമാണെങ്കിലും ആസ്മ അടക്കമുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാക്കുന്ന അന്തരീക്ഷത്തിലെ ഓസോണ്‍ വാതകം കുട്ടികളിലും പ്രായമായവരിലും സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ത്വക്ക് അര്‍ബുദത്തിനും കാഴ്ചശക്തി നഷ്ടപ്പെടുന്നതിനും പുറമെ യു വി ബി രശ്മികള്‍ മനുഷ്യന്റെയും ജന്തുക്കളുടെയും രോഗപ്രതിരോധ സംവിധാനങ്ങളെ തകര്‍ത്തെറിയുന്ന കാഴ്ചയാണ് ലോകമെങ്ങും കാണുന്നത്. തൊലിയെ ആക്രമിക്കുന്ന അസുഖങ്ങളായ അഞ്ചാംപനി, മലേറിയ, ക്ഷയം, കുഷ്ഠം, ചൊറി-ചിരങ്ങ് തുടങ്ങിയ അസുഖങ്ങള്‍ കൂടുതലായി തലപൊക്കുവാന്‍ തുടങ്ങിയത് ഭൂമിയിലെത്തുന്ന മാരകങ്ങളായ യു വി ബി റേഡിയേഷനുകളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓസോണ്‍ പാളി ശോഷണത്തോടനുബന്ധിച്ച് മുംബൈയില്‍ മാത്രം 50,000 ആളുകളിലെങ്കിലും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ രോഗകാരികളായ കീടങ്ങള്‍ വര്‍ധിക്കുന്നതിന് ഇടയാക്കുന്നതില്‍ കന്നുകാലികളിലും മറ്റ് ജന്തുക്കളിലും കൂടുതല്‍ രോഗസാധ്യതയ്ക്ക് കാരണമായിരിക്കുകയാണ്. കന്നുകാലികളിലെ കണ്ണ് കാന്‍സര്‍ യുവിബി റേഡിയേഷനുകള്‍ വര്‍ധിക്കുന്നതിന്റെ ലക്ഷണമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അന്തരീക്ഷത്തില്‍ ഓസോണ്‍ പാളി വിശോഷണം മൂലമെത്തുന്ന യു വി ബി റേഡിയേഷനുകള്‍ വിളകളെയും സാരമായി ബാധിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിനോടോകം കാര്‍ഷിക ഉല്‍പ്പാദനത്തില്‍ 50 ശതമാനം കുറവ് കണക്കാക്കപ്പെട്ടിരിക്കുന്നു. ബീന്‍സ്, ചീര, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിളകളിലെ രോഗങ്ങള്‍ വര്‍ധിച്ചു. കളശല്യം രൂക്ഷമായിരിക്കുന്നു. ലോകമെങ്ങും ഓസോണ്‍പാളി ശോഷണത്തിന്റെ കെടുതികള്‍ അനുഭവിച്ചു. ഇന്നിതാ ഇത് കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്നതിന് കാരണമായിരിക്കുന്നു. ഓസോണ്‍ പാളി ശോഷണത്തിന് കാരണമാകുന്ന രാസപദാര്‍ത്ഥങ്ങളെ ഓസോണ്‍ ശോഷണ പദാര്‍ത്ഥങ്ങള്‍ (ഒഡിഎസ്) എന്നാണ് വിളിക്കുന്നത്. ക്ലോറോഫ്‌ളോറോ കാര്‍ബണുകള്‍, ഹാലോണുകള്‍,മീഥേല്‍ ക്ലോറോഫോം, കാര്‍ബണ്‍ ടെട്രക്ലോറൈഡുകള്‍, ഹൈഡ്രോ ക്ലോറോഫഌറോകാര്‍ബണുകള്‍, നൈട്രിക് ഓക്‌സൈഡ്, ബ്രോമിനേറ്റഡ് ഫഌറോ കാര്‍ബണുകള്‍ എന്നിവയാണ് പ്രധാന ഒഡിഎസുകള്‍. സ്‌ട്രോറ്റസ്ഫിറിക് ഓസോണ്‍ ശോഷണത്തിന്റെ പ്രധാന ഉത്തരവാദി ക്ലോറോഫഌറോ കാര്‍ബണുകളാണ് (സിഎഫ്‌സികള്‍). റഫ്രിജറേറ്ററുകള്‍, ശീതീകരണ ഉപകരണങ്ങള്‍, എയര്‍ കണ്ടീഷണറുകള്‍, വ്യവസായശാലകളിലെ ലായകങ്ങള്‍, ഡ്രൈക്ലീനിംഗുകള്‍, ആശുപത്രികളിലെ സ്റ്ററിലൈസേഷന്‍, സിന്തറ്റിക് കുഷ്യനുകള്‍, കിടക്കകള്‍, ഇന്‍സുലേഷനുകള്‍ എന്നിവയ്‌ക്കെല്ലാം സിഎഫ്‌സികള്‍ ഉപയോഗിക്കുന്നുണ്ട്. തീ അണയ്ക്കുന്നതിനുള്ള സ്‌പ്രേകള്‍ക്കായാണ് ഹാലണുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. രാസവ്യവസായശാലകളില്‍ വ്യത്യസ്തങ്ങളായ ഉപയോഗങ്ങള്‍ക്കായി മീഥേല്‍ ക്ലോറോഫോം ഉപയോഗിച്ചുവരുന്നു. ലായകമായും ഫയര്‍ എസ്റ്റിംഗുഷറായും കാര്‍ബണ്‍ടെട്രാ ക്ലോറൈഡ് ഉപയോഗിക്കുന്നു. മനുഷ്യന്‍ കൂടുതല്‍ സുഖലോലുപനായതിന്റെ തിക്തഫലമാണ് ഓസോണ്‍പാളി ശോഷണമെന്ന് അതിന് ഉത്തരവാദികളായ ഒഡിഎസുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. എന്നാല്‍ ഓസോണ്‍ പാളിശോഷണം കാര്യമായി ബാധിച്ചത് കടല്‍ ആവാസവ്യവസ്ഥയെയാണ്. പ്ലവകസസ്യങ്ങള്‍ മുതല്‍ തിമിംഗലം വരെ യു വി ബി റേഡിയേഷന്റെ മാരക ആക്രമണത്തിന് വിധേയമായി. മത്സ്യം, ഞണ്ട്, ചെമ്മീന്‍, ഞവുണിക്ക എന്നിവയെല്ലാം കാന്‍സറിനും ജനിതക വൈകല്യങ്ങള്‍ക്കും വരെ വിധേയമായി. ഓസോണ്‍ പാളി ശോഷണം ചെറുക്കേണ്ടത് ലോകരാജ്യങ്ങളുടെ വന്‍ ആവശ്യമായി മാറുന്നത് അങ്ങനെയാണ്. ഇതിന്റെ വെളിച്ചത്തില്‍ ഒഡിഎസ് നിര്‍മാതാക്കളായ 20 രാജ്യങ്ങള്‍ 1985 ല്‍ വിയന്നയില്‍ ഒത്തുകൂടി വിയന്ന കണ്‍വെന്‍ഷനിലൂടെ ഒഡിഎസ് കുറച്ചുകൊണ്ടുവരുവാന്‍ തീരുമാനമെടുത്തു. അന്റാര്‍ട്ടിക്കയില്‍ കടല്‍ ജീവികള്‍ക്ക് കൂട്ടത്തോടെ കാന്‍സര്‍ ബാധിക്കുന്നത് ലോകശ്രദ്ധയില്‍പ്പെടുന്നത് അതിന് ശേഷമാണ്. അതിന്റെ വെളിച്ചത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ യുഎന്‍ഇപി നേതൃത്വം നല്‍കി 43 രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് 1987 ലാണ് മോണ്‍ടിയാള്‍ പ്രോട്ടോകോളിന് രൂപം നല്‍കിയത്. 1989 ല്‍ മണ്‍ടിയാള്‍ പ്രോട്ടോകോള്‍ പാര്‍ട്ടികള്‍ ഹെല്‍സിങ്കിയില്‍ ചേര്‍ന്ന് ഹെല്‍സിങ്കി വിളംബരമെന്ന പേരില്‍ ചില സുപ്രധാന തീരുമാനങ്ങളെടുത്തു. അഞ്ച് പ്രധാനപ്പെട്ട ക്ലോറോഫഌറോ കാര്‍ബണുകളെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റുക, മൂന്ന് വിവിധയിനം ഹാലോണുകളുടെ ഉല്‍പ്പാദനം നിര്‍ത്തുക. ഇതില്‍ 50 ശതമാനം ഒഡിഎസ് നിര്‍മാര്‍ജ്ജനം 1993 ല്‍ സാധ്യമാക്കണമെന്ന തീരുമാനത്തില്‍ 1989 ല്‍ ലണ്ടനില്‍ കൂടിയ ഓസോണ്‍പാളി സംരക്ഷണത്തിനുള്ള കോണ്‍ഫ്രന്‍സില്‍ 123 രാജ്യങ്ങള്‍ ഒപ്പുവച്ചു. ഇന്ന് കൂടുതല്‍ ഒഡിഎസ് ഉല്‍പ്പാദകരായ കാനഡ അടക്കം 194 രാഷ്ട്രങ്ങള്‍ മോണ്‍ടിയാള്‍ പ്രോട്ടോകോള്‍ പാര്‍ട്ടികളാണ്. സിഎഫ്‌സികള്‍, ഹാലോണുകള്‍, മറ്റ് ഒഡിഎസ്സുകള്‍ എന്നിവ ഘട്ടംഘട്ടമായി ഇല്ലായ്മ ചെയ്യുന്നതിനും ഇതുവരെ ഉല്‍പ്പാദിപ്പിച്ച ഒഡിഎസുകള്‍ നശിപ്പിച്ചു കളയുവാനും ഈ രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധരാണിന്ന്. ഇതോടൊപ്പം തന്നെ അത്യധികമായി ഉണ്ടാക്കിയ സ്റ്റോക്ക് വച്ചിട്ടുള്ള സിഎഫ്‌സികളും ഹാലോണുകളും നശിപ്പിക്കേണ്ടതായിട്ടുണ്ട്. ചില രാജ്യങ്ങള്‍ ഹാലോ കാര്‍ബണുകള്‍ക്ക് പകരക്കാരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിലാണ് താനും. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ഹൈഡ്രോഫഌറോ കാര്‍ബണുകളുടെ ഉപഭോഗവും ഉല്‍പ്പാദനവും ശേഖരണവും മോണ്‍ടിയാള്‍ പ്രോട്ടോക്കോളിന്റെ വെളിച്ചത്തില്‍ കുറച്ചുകൊണ്ടുവരുന്നതിനുളള പദ്ധതിയുമായിട്ടാണ് 2014 ലെ ഓസോണ്‍ ദിനത്തെ സമീപിക്കുന്നത്. 2050 ന് മുമ്പ് ഈ ദൗത്യത്തിന്റെ വിജയം പ്രതീക്ഷിക്കുകയാണ് ലോകരാജ്യങ്ങള്‍. എന്നാല്‍ 2004 മുതല്‍ 2008 വരെയുള്ള കാലഘട്ടത്തില്‍ എച്ച്എഫ്‌സികളുടെ ക്രമാതീതമായ വര്‍ധന അമേരിക്കയെ ജി20 ഉച്ചകോടിയിലൂടെ ചൈനയ്‌ക്കൊപ്പം ആഗോളതലത്തില്‍ എച്ച്എഫ്‌സി ഫേയ്‌സ്ഔട്ടിന് പ്രേരിപ്പിച്ചിരിക്കുകയാണ്. ഇത് മോണ്‍ടിയാള്‍ പ്രോട്ടോക്കോളിന് ശക്തി പകരുന്ന നീക്കമായിട്ടാണ് ലോകരാജ്യങ്ങള്‍ കാണുന്നത്. സമ്പന്നരാജ്യങ്ങളെ നിയന്ത്രിക്കുന്ന വ്യവസായ ഭീമന്മാരുടെ സഹകരണത്തോടെയാണ് സിഎഫ്‌സികളും ഹൈഡ്രോ എഫ്‌സികളും ഹാലോണുകളും ഉപയോഗിക്കുന്നതും ഉല്‍പ്പാദിപ്പിക്കുന്നതും നിര്‍ത്തുന്നതെന്നത് മോണ്‍ടിയോള്‍ പ്രോട്ടോക്കോളിന്റെ വിജയമായി കാണാനാകും. കാര്‍ബണ്‍ എമിഷന്‍ കുറച്ചുകൊണ്ടുവന്ന് ആഗോളതാപനവും അതുവഴി കാലാവസ്ഥാ വ്യതിയാനവും പ്രതിരോധിക്കുവാനുള്ള ക്യോട്ടോ പ്രോട്ടോക്കോളിന് ശക്തി പകരുന്ന നീക്കങ്ങളാണിവ. മോണ്‍ടിയോള്‍ പ്രോട്ടോക്കോള്‍ ഒഡിഎസ്‌കളുടെ ഭൂമിയിലെ സാന്നിദ്ധ്യം കുറച്ചുകൊണ്ടുവരുമ്പോള്‍ 2050 ന് മുമ്പ് 20 ശതമാനം ഹരിതവാതകമായ കാര്‍ബണ്‍ഡൈയോക്‌സൈഡിന്റെ എമിഷനാണ് കുറവുണ്ടാവുക. ഈ നീക്കത്തിലൂടെ കാലാവസ്ഥാ വ്യതിയാനമെന്ന ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന കൊടിയ പ്രകൃതിക്ഷോഭത്തെയാണ് മനുഷ്യന് നിയന്ത്രിക്കാനാകുന്നത്. കാലാവസ്ഥയെ മാറ്റിമറിക്കുന്നതില്‍ എച്ച്‌സിഎഫ്‌സിയ്ക്ക് വലിയ പങ്കാണുള്ളത്. മോണ്‍ടിയാള്‍ പ്രോട്ടോക്കോളിന്റെ 2007 ല്‍ നടന്ന 19-ാമത് മീറ്റിംഗില്‍ 2010 നും 2040 നും ഇടയില്‍ മുപ്പത് വര്‍ഷത്തിനുള്ളില്‍ എച്ച്‌സിഎഫ്‌സിയുടെ നിലവിലെ അളവിന്റെ 47 ശതമാനം കുറച്ചുകൊണ്ടുവരുമെന്നാണ് ലോകരാജ്യങ്ങള്‍ തീരുമാനിച്ചത്. 2014 സപ്തംബര്‍ 16 ന് അന്താരാഷ്ട്ര ഓസോണ്‍ ദിനം ആചരിക്കുന്നതിന്റെ മുന്നോടിയായി യുഎന്‍ഇപിയും ഡബ്ല്യുഎംഒ (ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്‍)യും പറയുന്നത് മോണ്‍ടിയാള്‍ പോട്ടോക്കോള്‍ പൂര്‍ണ വിജയത്തിലേക്ക് അടുക്കുന്നുവെന്നാണ്. 2015 ല്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന ഓസോണ്‍ പാളിശോഷണത്തിന്റെ 2014 ലെ റിപ്പോര്‍ട്ടില്‍ 36 രാജ്യങ്ങളിലെ 282 ശാസ്ത്രജ്ഞരുടെ വിശകലന പ്രകാരം ഓസോണ്‍ പാളി ഭൂമിയിലെ ഒഡിഎസ് കുറഞ്ഞതിനാല്‍ സുരക്ഷിതമാകുന്നു എന്നാണ്. ഇതുമൂലം 2030 ന് മുമ്പ് രണ്ട് ദശലക്ഷം ത്വക്ക് കാന്‍സര്‍ ബാധിക്കുമായിരുന്ന ആളുകളും ലക്ഷക്കണക്കിനാളുകളുടെ കണ്ണുകളുമാണ് രക്ഷപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യങ്ങള്‍ ഇനസറിനേറ്ററിലൂടെ കത്തിക്കുവാനുള്ള കേരള സര്‍ക്കാര്‍ നയം പുനഃപരിശോധിക്കേണ്ടതാണ്. ഇല്ലെങ്കില്‍ ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന ഒഡിഎസുകള്‍ കേരളത്തിന്റെ സംഭാവനയായിത്തീരും. ഒപ്പം മോണ്‍ടിയോള്‍ പ്രോട്ടോക്കോള്‍ ലംഘനവും.
ജന്മഭൂമി: http://www.janmabhumidaily.com/news224110
അശ്വതി ടീച്ചർ ഓസോണ്‍ദിനത്തിൽ ഓസോണ്‍ വാതകത്തെ സംബന്ധിച്ച വിവരങ്ങൾ കുട്ടികളുമായി പങ്കുവെച്ചു.
ഐക്യരാഷ്ട്ര സഭ അംഗീകരിച്ച 1994 ലെ പ്രമേയ പ്രകാരം ലോകരാജ്യങ്ങള്‍ എല്ലാവര്‍ഷവും സപ്തംബര്‍ 16 അന്തര്‍ദ്ദേശീയ ഓസോണ്‍ ദിനമായി ആചരിച്ചുവരികയാണ്. സൂര്യനില്‍നിന്ന് വരുന്ന മാരകമായ അള്‍ട്രാവൈലറ്റ് റേഡിയേഷനില്‍നിന്നും ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്നത് ഭൂമിക്ക് പുറത്തുള്ള ഓസോണ്‍ പാളിയാണല്ലോ. ഭൂമിയില്‍ നമുക്ക് പ്രാണവായു നല്‍കുന്ന അന്തരീക്ഷത്തിന് പുറത്തുള്ള ട്രോപ്പസ്പിയറിന് പുറത്ത് സ്‌ട്രോറ്റോസ്ഫിയറിലാണ് മൂന്ന് ഓക്‌സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ഓസോണിന്റെ 90 ശതമാനവും കാണപ്പെടുന്നത്. ഈ ഓസോണ്‍ പാളിയിലെ ഏറ്റവും കൂടിയ സാന്ദ്രതയില്‍ ഓസോണ്‍ കാണപ്പെടുന്നത് ഭൂമിയില്‍നിന്നും ഏകദേശം 32 കി.മീ. ഉയരത്തിലാണ്. ഭൂമിയില്‍നിന്നും 10 കി.മീറ്ററിനും 50 കി.മീറ്ററിനും ഇടയിലാണ് ഓസോണ്‍ പാളി കാണപ്പെടുന്നത്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലാണ് സൂപ്പര്‍ സോണിക് ജെറ്റ് പ്ലെയിനുകളില്‍ നിന്നും പുറന്തള്ളുന്ന നൈട്രിക് ഓക്‌സൈഡ് ഓസോണ്‍ പാളിക്ക് കോട്ടം സൃഷ്ടിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞനായ ജോണ്‍സ്റ്റണ്‍ ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ ഓസോണ്‍ പാളിശോഷണത്തിന്റെ പ്രാധാന്യം ലോകശ്രദ്ധയില്‍ വരുന്നത് അന്റാര്‍ട്ടിക്കയില്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ്. ദക്ഷിണഗംഗോത്രി എന്ന അന്റാര്‍ട്ടിക്കയിലെ നിരീക്ഷണശാലയില്‍ തുടര്‍ന്നു നടന്ന ബലൂണ്‍ പരീക്ഷണങ്ങളാണ് ഓസോണ്‍ പാളി ശോഷണം മൂലം സൂര്യനില്‍നിന്നുള്ള മാരകരശ്മികളായ അള്‍ട്രാവയലറ്റ് ബി രശ്മികള്‍ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുത്തുന്ന കോര്‍ട്ടിയ്ക്കല്‍ കാറ്ററാക്ട് എന്ന രോഗത്തിലേയ്ക്ക് നയിക്കുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. അന്തരീക്ഷത്തിലെ ഉയര്‍ന്ന യു വി റേഡിയേഷനുകള്‍ ഭൂതലത്തില്‍ കൂടുതല്‍ ഓസോണ്‍ വാതക വര്‍ധനവിന് കാരണമാക്കി. ഭൂമിയിലെ വാഹനമലിനീകരണത്തിലൂടെ പുറത്തുവരുന്ന വാതകങ്ങളും യു വി റേഡിയേഷനുകളും പ്രതിപ്രവൃത്തിച്ചതിന്റെ വെളിച്ചത്തിലാണ് അന്തരീക്ഷത്തില്‍ ഓസോണ്‍ വാതക വര്‍ധവുണ്ടാകുന്നത്. അന്തരീക്ഷത്തിലെ ഓസോണുകള്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. സ്ട്രാറ്റോസ്ഫിയറില്‍ ഓസോണ്‍ ഗുണമാണെങ്കിലും ആസ്മ അടക്കമുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാക്കുന്ന അന്തരീക്ഷത്തിലെ ഓസോണ്‍ വാതകം കുട്ടികളിലും പ്രായമായവരിലും സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ത്വക്ക് അര്‍ബുദത്തിനും കാഴ്ചശക്തി നഷ്ടപ്പെടുന്നതിനും പുറമെ യു വി ബി രശ്മികള്‍ മനുഷ്യന്റെയും ജന്തുക്കളുടെയും രോഗപ്രതിരോധ സംവിധാനങ്ങളെ തകര്‍ത്തെറിയുന്ന കാഴ്ചയാണ് ലോകമെങ്ങും കാണുന്നത്. തൊലിയെ ആക്രമിക്കുന്ന അസുഖങ്ങളായ അഞ്ചാംപനി, മലേറിയ, ക്ഷയം, കുഷ്ഠം, ചൊറി-ചിരങ്ങ് തുടങ്ങിയ അസുഖങ്ങള്‍ കൂടുതലായി തലപൊക്കുവാന്‍ തുടങ്ങിയത് ഭൂമിയിലെത്തുന്ന മാരകങ്ങളായ യു വി ബി റേഡിയേഷനുകളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓസോണ്‍ പാളി ശോഷണത്തോടനുബന്ധിച്ച് മുംബൈയില്‍ മാത്രം 50,000 ആളുകളിലെങ്കിലും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ രോഗകാരികളായ കീടങ്ങള്‍ വര്‍ധിക്കുന്നതിന് ഇടയാക്കുന്നതില്‍ കന്നുകാലികളിലും മറ്റ് ജന്തുക്കളിലും കൂടുതല്‍ രോഗസാധ്യതയ്ക്ക് കാരണമായിരിക്കുകയാണ്. കന്നുകാലികളിലെ കണ്ണ് കാന്‍സര്‍ യുവിബി റേഡിയേഷനുകള്‍ വര്‍ധിക്കുന്നതിന്റെ ലക്ഷണമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അന്തരീക്ഷത്തില്‍ ഓസോണ്‍ പാളി വിശോഷണം മൂലമെത്തുന്ന യു വി ബി റേഡിയേഷനുകള്‍ വിളകളെയും സാരമായി ബാധിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിനോടോകം കാര്‍ഷിക ഉല്‍പ്പാദനത്തില്‍ 50 ശതമാനം കുറവ് കണക്കാക്കപ്പെട്ടിരിക്കുന്നു. ബീന്‍സ്, ചീര, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിളകളിലെ രോഗങ്ങള്‍ വര്‍ധിച്ചു. കളശല്യം രൂക്ഷമായിരിക്കുന്നു. ലോകമെങ്ങും ഓസോണ്‍പാളി ശോഷണത്തിന്റെ കെടുതികള്‍ അനുഭവിച്ചു. ഇന്നിതാ ഇത് കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്നതിന് കാരണമായിരിക്കുന്നു. ഓസോണ്‍ പാളി ശോഷണത്തിന് കാരണമാകുന്ന രാസപദാര്‍ത്ഥങ്ങളെ ഓസോണ്‍ ശോഷണ പദാര്‍ത്ഥങ്ങള്‍ (ഒഡിഎസ്) എന്നാണ് വിളിക്കുന്നത്. ക്ലോറോഫ്‌ളോറോ കാര്‍ബണുകള്‍, ഹാലോണുകള്‍,മീഥേല്‍ ക്ലോറോഫോം, കാര്‍ബണ്‍ ടെട്രക്ലോറൈഡുകള്‍, ഹൈഡ്രോ ക്ലോറോഫഌറോകാര്‍ബണുകള്‍, നൈട്രിക് ഓക്‌സൈഡ്, ബ്രോമിനേറ്റഡ് ഫഌറോ കാര്‍ബണുകള്‍ എന്നിവയാണ് പ്രധാന ഒഡിഎസുകള്‍. സ്‌ട്രോറ്റസ്ഫിറിക് ഓസോണ്‍ ശോഷണത്തിന്റെ പ്രധാന ഉത്തരവാദി ക്ലോറോഫഌറോ കാര്‍ബണുകളാണ് (സിഎഫ്‌സികള്‍). റഫ്രിജറേറ്ററുകള്‍, ശീതീകരണ ഉപകരണങ്ങള്‍, എയര്‍ കണ്ടീഷണറുകള്‍, വ്യവസായശാലകളിലെ ലായകങ്ങള്‍, ഡ്രൈക്ലീനിംഗുകള്‍, ആശുപത്രികളിലെ സ്റ്ററിലൈസേഷന്‍, സിന്തറ്റിക് കുഷ്യനുകള്‍, കിടക്കകള്‍, ഇന്‍സുലേഷനുകള്‍ എന്നിവയ്‌ക്കെല്ലാം സിഎഫ്‌സികള്‍ ഉപയോഗിക്കുന്നുണ്ട്. തീ അണയ്ക്കുന്നതിനുള്ള സ്‌പ്രേകള്‍ക്കായാണ് ഹാലണുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. രാസവ്യവസായശാലകളില്‍ വ്യത്യസ്തങ്ങളായ ഉപയോഗങ്ങള്‍ക്കായി മീഥേല്‍ ക്ലോറോഫോം ഉപയോഗിച്ചുവരുന്നു. ലായകമായും ഫയര്‍ എസ്റ്റിംഗുഷറായും കാര്‍ബണ്‍ടെട്രാ ക്ലോറൈഡ് ഉപയോഗിക്കുന്നു. മനുഷ്യന്‍ കൂടുതല്‍ സുഖലോലുപനായതിന്റെ തിക്തഫലമാണ് ഓസോണ്‍പാളി ശോഷണമെന്ന് അതിന് ഉത്തരവാദികളായ ഒഡിഎസുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. എന്നാല്‍ ഓസോണ്‍ പാളിശോഷണം കാര്യമായി ബാധിച്ചത് കടല്‍ ആവാസവ്യവസ്ഥയെയാണ്. പ്ലവകസസ്യങ്ങള്‍ മുതല്‍ തിമിംഗലം വരെ യു വി ബി റേഡിയേഷന്റെ മാരക ആക്രമണത്തിന് വിധേയമായി. മത്സ്യം, ഞണ്ട്, ചെമ്മീന്‍, ഞവുണിക്ക എന്നിവയെല്ലാം കാന്‍സറിനും ജനിതക വൈകല്യങ്ങള്‍ക്കും വരെ വിധേയമായി. ഓസോണ്‍ പാളി ശോഷണം ചെറുക്കേണ്ടത് ലോകരാജ്യങ്ങളുടെ വന്‍ ആവശ്യമായി മാറുന്നത് അങ്ങനെയാണ്. ഇതിന്റെ വെളിച്ചത്തില്‍ ഒഡിഎസ് നിര്‍മാതാക്കളായ 20 രാജ്യങ്ങള്‍ 1985 ല്‍ വിയന്നയില്‍ ഒത്തുകൂടി വിയന്ന കണ്‍വെന്‍ഷനിലൂടെ ഒഡിഎസ് കുറച്ചുകൊണ്ടുവരുവാന്‍ തീരുമാനമെടുത്തു. അന്റാര്‍ട്ടിക്കയില്‍ കടല്‍ ജീവികള്‍ക്ക് കൂട്ടത്തോടെ കാന്‍സര്‍ ബാധിക്കുന്നത് ലോകശ്രദ്ധയില്‍പ്പെടുന്നത് അതിന് ശേഷമാണ്. അതിന്റെ വെളിച്ചത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ യുഎന്‍ഇപി നേതൃത്വം നല്‍കി 43 രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് 1987 ലാണ് മോണ്‍ടിയാള്‍ പ്രോട്ടോകോളിന് രൂപം നല്‍കിയത്. 1989 ല്‍ മണ്‍ടിയാള്‍ പ്രോട്ടോകോള്‍ പാര്‍ട്ടികള്‍ ഹെല്‍സിങ്കിയില്‍ ചേര്‍ന്ന് ഹെല്‍സിങ്കി വിളംബരമെന്ന പേരില്‍ ചില സുപ്രധാന തീരുമാനങ്ങളെടുത്തു. അഞ്ച് പ്രധാനപ്പെട്ട ക്ലോറോഫഌറോ കാര്‍ബണുകളെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റുക, മൂന്ന് വിവിധയിനം ഹാലോണുകളുടെ ഉല്‍പ്പാദനം നിര്‍ത്തുക. ഇതില്‍ 50 ശതമാനം ഒഡിഎസ് നിര്‍മാര്‍ജ്ജനം 1993 ല്‍ സാധ്യമാക്കണമെന്ന തീരുമാനത്തില്‍ 1989 ല്‍ ലണ്ടനില്‍ കൂടിയ ഓസോണ്‍പാളി സംരക്ഷണത്തിനുള്ള കോണ്‍ഫ്രന്‍സില്‍ 123 രാജ്യങ്ങള്‍ ഒപ്പുവച്ചു. ഇന്ന് കൂടുതല്‍ ഒഡിഎസ് ഉല്‍പ്പാദകരായ കാനഡ അടക്കം 194 രാഷ്ട്രങ്ങള്‍ മോണ്‍ടിയാള്‍ പ്രോട്ടോകോള്‍ പാര്‍ട്ടികളാണ്. സിഎഫ്‌സികള്‍, ഹാലോണുകള്‍, മറ്റ് ഒഡിഎസ്സുകള്‍ എന്നിവ ഘട്ടംഘട്ടമായി ഇല്ലായ്മ ചെയ്യുന്നതിനും ഇതുവരെ ഉല്‍പ്പാദിപ്പിച്ച ഒഡിഎസുകള്‍ നശിപ്പിച്ചു കളയുവാനും ഈ രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധരാണിന്ന്. ഇതോടൊപ്പം തന്നെ അത്യധികമായി ഉണ്ടാക്കിയ സ്റ്റോക്ക് വച്ചിട്ടുള്ള സിഎഫ്‌സികളും ഹാലോണുകളും നശിപ്പിക്കേണ്ടതായിട്ടുണ്ട്. ചില രാജ്യങ്ങള്‍ ഹാലോ കാര്‍ബണുകള്‍ക്ക് പകരക്കാരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിലാണ് താനും. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ഹൈഡ്രോഫഌറോ കാര്‍ബണുകളുടെ ഉപഭോഗവും ഉല്‍പ്പാദനവും ശേഖരണവും മോണ്‍ടിയാള്‍ പ്രോട്ടോക്കോളിന്റെ വെളിച്ചത്തില്‍ കുറച്ചുകൊണ്ടുവരുന്നതിനുളള പദ്ധതിയുമായിട്ടാണ് 2014 ലെ ഓസോണ്‍ ദിനത്തെ സമീപിക്കുന്നത്. 2050 ന് മുമ്പ് ഈ ദൗത്യത്തിന്റെ വിജയം പ്രതീക്ഷിക്കുകയാണ് ലോകരാജ്യങ്ങള്‍. എന്നാല്‍ 2004 മുതല്‍ 2008 വരെയുള്ള കാലഘട്ടത്തില്‍ എച്ച്എഫ്‌സികളുടെ ക്രമാതീതമായ വര്‍ധന അമേരിക്കയെ ജി20 ഉച്ചകോടിയിലൂടെ ചൈനയ്‌ക്കൊപ്പം ആഗോളതലത്തില്‍ എച്ച്എഫ്‌സി ഫേയ്‌സ്ഔട്ടിന് പ്രേരിപ്പിച്ചിരിക്കുകയാണ്. ഇത് മോണ്‍ടിയാള്‍ പ്രോട്ടോക്കോളിന് ശക്തി പകരുന്ന നീക്കമായിട്ടാണ് ലോകരാജ്യങ്ങള്‍ കാണുന്നത്. സമ്പന്നരാജ്യങ്ങളെ നിയന്ത്രിക്കുന്ന വ്യവസായ ഭീമന്മാരുടെ സഹകരണത്തോടെയാണ് സിഎഫ്‌സികളും ഹൈഡ്രോ എഫ്‌സികളും ഹാലോണുകളും ഉപയോഗിക്കുന്നതും ഉല്‍പ്പാദിപ്പിക്കുന്നതും നിര്‍ത്തുന്നതെന്നത് മോണ്‍ടിയോള്‍ പ്രോട്ടോക്കോളിന്റെ വിജയമായി കാണാനാകും. കാര്‍ബണ്‍ എമിഷന്‍ കുറച്ചുകൊണ്ടുവന്ന് ആഗോളതാപനവും അതുവഴി കാലാവസ്ഥാ വ്യതിയാനവും പ്രതിരോധിക്കുവാനുള്ള ക്യോട്ടോ പ്രോട്ടോക്കോളിന് ശക്തി പകരുന്ന നീക്കങ്ങളാണിവ. മോണ്‍ടിയോള്‍ പ്രോട്ടോക്കോള്‍ ഒഡിഎസ്‌കളുടെ ഭൂമിയിലെ സാന്നിദ്ധ്യം കുറച്ചുകൊണ്ടുവരുമ്പോള്‍ 2050 ന് മുമ്പ് 20 ശതമാനം ഹരിതവാതകമായ കാര്‍ബണ്‍ഡൈയോക്‌സൈഡിന്റെ എമിഷനാണ് കുറവുണ്ടാവുക. ഈ നീക്കത്തിലൂടെ കാലാവസ്ഥാ വ്യതിയാനമെന്ന ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന കൊടിയ പ്രകൃതിക്ഷോഭത്തെയാണ് മനുഷ്യന് നിയന്ത്രിക്കാനാകുന്നത്. കാലാവസ്ഥയെ മാറ്റിമറിക്കുന്നതില്‍ എച്ച്‌സിഎഫ്‌സിയ്ക്ക് വലിയ പങ്കാണുള്ളത്. മോണ്‍ടിയാള്‍ പ്രോട്ടോക്കോളിന്റെ 2007 ല്‍ നടന്ന 19-ാമത് മീറ്റിംഗില്‍ 2010 നും 2040 നും ഇടയില്‍ മുപ്പത് വര്‍ഷത്തിനുള്ളില്‍ എച്ച്‌സിഎഫ്‌സിയുടെ നിലവിലെ അളവിന്റെ 47 ശതമാനം കുറച്ചുകൊണ്ടുവരുമെന്നാണ് ലോകരാജ്യങ്ങള്‍ തീരുമാനിച്ചത്. 2014 സപ്തംബര്‍ 16 ന് അന്താരാഷ്ട്ര ഓസോണ്‍ ദിനം ആചരിക്കുന്നതിന്റെ മുന്നോടിയായി യുഎന്‍ഇപിയും ഡബ്ല്യുഎംഒ (ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്‍)യും പറയുന്നത് മോണ്‍ടിയാള്‍ പോട്ടോക്കോള്‍ പൂര്‍ണ വിജയത്തിലേക്ക് അടുക്കുന്നുവെന്നാണ്. 2015 ല്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന ഓസോണ്‍ പാളിശോഷണത്തിന്റെ 2014 ലെ റിപ്പോര്‍ട്ടില്‍ 36 രാജ്യങ്ങളിലെ 282 ശാസ്ത്രജ്ഞരുടെ വിശകലന പ്രകാരം ഓസോണ്‍ പാളി ഭൂമിയിലെ ഒഡിഎസ് കുറഞ്ഞതിനാല്‍ സുരക്ഷിതമാകുന്നു എന്നാണ്. ഇതുമൂലം 2030 ന് മുമ്പ് രണ്ട് ദശലക്ഷം ത്വക്ക് കാന്‍സര്‍ ബാധിക്കുമായിരുന്ന ആളുകളും ലക്ഷക്കണക്കിനാളുകളുടെ കണ്ണുകളുമാണ് രക്ഷപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യങ്ങള്‍ ഇനസറിനേറ്ററിലൂടെ കത്തിക്കുവാനുള്ള കേരള സര്‍ക്കാര്‍ നയം പുനഃപരിശോധിക്കേണ്ടതാണ്. ഇല്ലെങ്കില്‍ ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന ഒഡിഎസുകള്‍ കേരളത്തിന്റെ സംഭാവനയായിത്തീരും. ഒപ്പം മോണ്‍ടിയോള്‍ പ്രോട്ടോക്കോള്‍ ലംഘനവും.
ജന്മഭൂമി: http://www.janmabhumidaily.com/news224110

Sunday, September 13, 2015

കുടക്കല്ല്

കുടക്കല്ല്


അരിയന്നൂർ കുടക്കല്ല്
മഹാശിലായുഗത്തിലെ ശിലാനിർമ്മിതികളാണ് കുടക്കല്ലുകൾ. മഹാശിലായുഗത്തിലെ മനുഷ്യരുടെ മൃതശരീരം സൂക്ഷിക്കാൻ ആക്കാലത്തെ ആളുകൾ നിർമ്മിച്ചിവയാണിതെന്നു കരുതപ്പെടുന്നു. കേരളത്തിൽ മാത്രമാണ് കുടക്കല്ലുകൾ കാണപ്പെടുന്നത്. കുഴികളിൽ നന്നങ്ങാടിയിൽ അടക്കം ചെയ്യുന്ന മൃതദേഹങ്ങൾക്കു ചുറ്റും മൂന്നോ നാലോ വെട്ടുകല്ലുകളും മുകളിൽ കൂണാകൃതിയിലോ ഓലക്കുടയുടെ ആകൃതിയിലോ ഉള്ള കല്ലും നാട്ടുന്നതാണ് സാധാരണ കുടക്കല്ലിന്റെ ആകൃതിയും പ്രകൃതിയും.

 നന്നങ്ങാടി 
ശവം അടക്കുന്നതിനു മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന വലിയ മൺപാത്രം (ഒരുതരം ശവക്കല്ലറ) ആണു നന്നങ്ങാടി. ഗ്രാമ്യമായി ചാറ എന്ന പേരിലും അറിയപ്പെടുന്നു. മൃതദേഹം ഭരണികളിലാക്കി മണ്ണിനടിയിൽ കുഴിച്ചിടുകയായിരുന്നു പതിവ്. മുതുമക്കച്ചാടി എന്നും പേരുണ്ട്. മൃതദേഹങ്ങളുടെ കൂടെ ആയുധങ്ങൾ, പാത്രങ്ങൾ എന്നിവയും അടക്കം ചെയ്തിരുന്നു. കേരളത്തിലെ പല സ്ഥലങ്ങളിൽ നിന്നും നന്നങ്ങാടികൾ കണ്ടുകിട്ടിയിട്ടുണ്ട്. പ്രാചീന തമിഴ് കൃതികളിൽ ഇതേക്കുറിച്ചുള്ള സൂചനകൾ കാണാം.

ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് വനങ്ങൾ ,കുന്നത്തൂർ താലൂക്കിലെ പൂതംകര,തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ,കണ്ടാണശ്ശേരി,പോർക്കളം, ഇയ്യാൽ,കാട്ടകാമ്പൽ,ചെറുമനങ്ങാട്,വയനാട്ടിലെ എടക്കൽ,ഗുരുവായൂരിനടുത്ത് അരിയന്നൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവ കൂടുതലായുള്ളത്.

വിവിധ തരത്തിലുള്ള താഴെപറയുന്ന മഹാശിലായുഗസ്മാരകങ്ങളാണ് കേരളത്തിൽ കണ്ട് വരുന്നത്.
  • 1.കല്ലറകൾ(Dolmenoid cists)
  • 2.മേശക്കല്ലുകൾ(Capstone flush)
  • 3.കൽ വൃത്തങ്ങൾ(Cairn circles)
  • 4.കുടക്കല്ലുകൾ(Umbrella stones)
  • 5.തൊപ്പിക്കല്ലുകൾ(Hood stones)
  • 6.നടുകല്ലുകൾ
  • 7.നന്നങ്ങാടികൾ അഥവ താഴികൾ
മുനിയറ   
 നന്നങ്ങാടി


കുടക്കല്ല് പറമ്പ്

കുടക്കല്ല് പറമ്പിന്റെ ഒരു വിദൂര വീക്ഷണം
കുടക്കല്ല് പറമ്പിന്റെ ഒരു വിദൂര വീക്ഷണം
ചരിത്രാതീതകാലത്തെ ഒരു മെഗാലിത്ത് ശവകൂടീരമാണ് തൃശ്ശൂർ ജില്ലയിലെ ചിറമനങ്ങാടിലെ കുടക്കല്ല് പറമ്പ്. ഇവിടെ വളരെ ചെറിയ ഒരു സ്ഥലത്ത് 69 മെഗാലിത്ത് സ്മാരകങ്ങൾ കാണപ്പെടുന്നു. ഇവിടെ തൊപ്പിക്കല്ലുകളും, കുടക്കല്ലുകളും, മൂടിക്കല്ലുകളും, കൾവൃത്തങ്ങളും അടക്കം പല തരത്തിലെ കുടീരങ്ങൾ കാണാം. എ.എസ്.ഐയുടെ അഭിപ്രായത്തിൽ ക്രിസ്തുവിനും 2000 വർഷങ്ങൾ മുൻപായിരിക്കണം ഈ സ്മാരകങ്ങൾ നിർമ്മിക്കപ്പെട്ടത്. അവർ ഇതിനെ ഒരു കേന്ദ്രീകൃത സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്.



ശിലായുഗം

 

ശിലായുഗംArrowhead.jpg

ചരിത്രാതീതകാലത്തെ ഒരു ബൃഹത്തായ കാലഘട്ടമാണ്‌ ശിലായുഗം എന്ന് പൊതുവായി അറിയപ്പെടുന്നത്. ഈ കാലഘട്ടത്തില് മനുഷ്യന് കല്ല് അഥവാ ശില കൊണ്ടുണ്ടാക്കിയ ആയുധങ്ങളും മറ്റും ഉപയോഗിച്ചിരുന്നതിനാലാണ്‌ ശിലായുഗം എന്ന പേരു്‌. ഇംഗ്ലീഷില് Stone Age.
ആദിമ മാനവചരിത്രത്തെ പൊതുവെ ശിലായുഗം ലോഹയുഗം എന്നിങ്ങനെ രണ്ടായി തരം തിരിക്കാം ശിലായുഗത്തെ പ്രാക്ലിഖിതയുഗം എന്നും പറയാറുണ്ട്‌. എഴുത്തു വിദ്യ കണ്ടുപിടിക്കുന്നതിനു മുൻപുള്ള കാലമെന്നർത്ഥത്തിലാണ്‌ ഇത്‌. ഉൽപത്തി മുതൽ ഇന്നേ വരേയുള്ളതിന്റെ 95 ശതമാനവും ശിലായുഗമാണ്‌. ബി.സി. 5000 വരെ ഈ കാലഘട്ടം നീണ്ടു നിന്നു എന്ന് അനുമാനിക്കപ്പെടുന്നു. അതായത്‌ 5000 വരെ മനുഷ്യന്‌ എഴുത്തു വിദ്യ വശമില്ലായിരുന്നു. അതിനു ശേഷമുള്ള ചരിത്രം ശിലാ രേഖകളെ ആസ്പദമാക്കി മെനഞ്ഞെടുക്കാൻ ശാസ്ത്രജ്ഞന്മാർക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.
ശിലായുഗം തന്നെ പ്രാചീന ശിലായുഗം മധ്യ ശിലായുഗം നവീനയുഗം എന്നും രണ്ടു ഘട്ടങ്ങളാക്കിയിട്ടുണ്ട്‌. ഇത്‌ ലോഹം കൊണ്ടുള്ള ആയുധത്തിന്റെ ആവിർഭാവം അടിസ്ഥാനമാക്കി ചരിത്ര പഠനത്തിന്റെ എളുപ്പത്തിനായി മാത്രമാണ്‌ ചെയ്തിരിക്കുന്നത്‌.
മനുഷ്യന്റെ ആദ്യത്തെ വാസസ്ഥലം വടക്കേ അർദ്ധഭൂഖണ്ഡമാണെന്നു വിശ്വസിച്ചിരുന്നു. ഈ ഭാഗം ദീർഘകാലത്തോളം ഹിമനിരകളാൽ മൂടപ്പെട്ടുകിടന്നിരുന്നു. ഇടക്കിടക്ക്‌ മഞ്ഞുരുകുകയും സസ്യങ്ങൾക്കും ജീവികൾക്കും ജീവിക്കാനുള്ള കാലാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. വീണ്ടും നീണ്ടകാലത്തേക്ക്‌ മഞ്ഞ്‌ പെയ്തു ജീവജാലങ്ങൾക്ക്‌ ജീവിക്കാൻ തടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇത്തരം നാൽ ഹിമനദീയ കാലങ്ങൾ(Glacial Ages) ഉണ്ടായിരുന്നത്രെ. ആദ്യത്തെ ഹിമനദീയ കാലം പത്തു ലക്ഷം കൊല്ലങ്ങൾക്കു മുൻപും രണ്ടാമത്തേത്‌ ഏഴു ലക്ഷം കൊല്ലങ്ങൾക്കു മുൻപും അവസാനത്തേത്‌ ഒരു ലക്ഷം കൊല്ലങ്ങൾക്കു മുൻപുമാണ്‌ ഉണ്ടായിട്ടുള്ളത്‌. ഒരു ഹിമനദീയ കാലം കഴിഞ്ഞു കാലാവസ്ഥ തെളിയുമ്പോൾ സസ്യങ്ങളും മൃഗങ്ങളും വളർന്ന് വികാസം പ്രാപിക്കുന്നു. അപ്പോഴേക്കും അടുത്ത ഹിമനദിയുടെ കാലമായി. എന്നാൽ മനുഷ്യൻ അവന്റെ സവിശേഷ ബുദ്ധി ഉപയോഗിച്ച്‌ ഹിമനദീയ കാലങ്ങളെ അതിജീവിച്ചു.
അവൻ ഗുഹകളിലും മറ്റും കൂട്ടമായി താമസിച്ചു, വേട്ടയാടി മൃഗങ്ങളെ കൊന്ന് ആദ്യം പച്ചമാംസമായും പിന്നീട്‌ തീ കണ്ടു പിടിച്ച ശേഷം ചുട്ടും തിന്നു തുടങ്ങി. പാറകളുടേയും മരങ്ങളുടേയും ഭാഗങ്ങൾ ഉപയോഗിച്ച്‌ മൂർച്ചയുള്ള ആയുധങ്ങൾ ഉണ്ടാക്കി. മരത്തൊലി ഇലകൾ എന്നിവ ഉപയോഗിച്ച്‌ വസ്ത്രങ്ങൾ ഉണ്ടാക്കി.


പ്രാചീനശിലായുഗം


പെക്കിങ് മനുഷ്യൻ
പ്രാചീന ശിലായുഗം ക്രി.മു. 1,750,000 മുതൽ ക്രി.മു. 10000 വരെയായ്യിരുന്നു എന്നാണ്‌ ശാസ്ത്രജ്ഞന്മാർ ഊഹിക്കുന്നത്‌. ഈ പ്രാചീന ശിലായുഗത്തെ വീണ്ടും രണ്ടായി തിരിക്കാം പൂർവ്വകാലഘട്ടമെന്നും ഉത്തരകാലഘട്ടമെന്നും . പ്രാചീനശിലായുഗത്തിന്റെ മുക്കാലും പൂർവ്വകാലഘട്ടമായിരുന്നു. ഈ കാലഘട്ടത്തിൽ ജീവിച്കിരുന്ന മനുഷ്യജീവിയെ ആഫ്രിക്കയിലെ മഹാറിഫ്റ്റ്‌ താഴ്‌വരയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്‌. ഇതിന്‌ സിൻജന്ത്രോപ്പസ്‌ (Zinganthropus) എന്നാണ്‌ പേര്‌. നീണ്ടു നിവർന്നു നടക്കുകയും പ്രാകൃതമായ ആയുധങ്ങൾ ഉപയോഗിക്ക്യ്കയും ചെയ്തിരുന്നതിനാൽ ഇവയെ മനുഷ്യ വംശത്തിന്റെ ഏറ്റവും പൂർവ്വികരെന്ന് കരുതുന്നു. പൂർവ്വഘട്ടത്തിൽ ജീവിച്ചിരുന്ന പ്രാചീന മനുഷ്യന്റെ മറ്റൊരു ഉദാഹരണം ജാവാ ദ്വീപുകളിൽ നിന്ന് കണ്ടെടുക്കപ്പെട്ട 'ജാവാ മനുഷ്യൻ' ആണ്‌. ശരിക്കും നീണ്ടു നിവർന്ന നടക്കാൻ കഴിവില്ലാത്തെ പ്രകൃതം , വലിയ തല, ചെറിയ താടി, അഞ്ചടി ആറിഞ്ചു പൊക്കം എന്നിവയായിരുന്നു ജാവാ മനുഷ്യന്റെ പ്രതേകതകൾ.
ജാവാമനുഷ്യനു ശേഷം ആവിർഭവിച്ച വർഗ്ഗമാണ്‌ 'പെക്കിങ്ങ്‌ മനുഷ്യൻ' ചൈനയിലെ പെക്കിങ്ങ്‌ എന്ന സ്ഥലത്തു നിന്നും കിട്ടിയ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനാലാണ്‌ ഈ പേർ.
ജർമ്മനിയിലെ നിയാന്തർ താഴ്‌വരയിൽ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങളിൽ നിന്നാണ്‌ നിയാന്തർത്താൽ മനുഷ്യനെപ്പറ്റി വിവരം ലഭിക്കുന്നത്‌. ഇവരാണ്‌ ഇന്ന് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന വർഗ്ഗം. അവർ ഒരുലക്ഷത്തി ഇരുപതിനായിരം വർഷങ്ങൾക്കു മുൻപു വരെ( അവസാന ഹിമനദീയ കാലത്തുനും മുന്ന്) ജീവിച്ചിരുന്നെന്ന് കരുതുന്നു. അഞ്ചടി അഞ്ചിഞ്ചു ഉയരം, മെലിഞ്ഞ ശരീരം, ചെറിയ മസ്തിഷ്കം, വികൃതരൂപം എന്നിവയായിരുന്നു പ്രത്യേകതകൾ. നടക്കുന്നതിൽ വൈകല്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇവർ കാലക്രമേണ സംസാരിക്കാൻ പഠിച്ചതായി വിശ്വസിക്കപ്പെടുന്നു. ഇതായിരിക്കണം മനുഷ്യന്റെ സംസ്കാരത്തിന്റെ തുടക്കം. ആയുധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഗുഹകളിൽ താമസിച്ചിരുന്ന ചെറു സംഘങ്ങളായായിരുന്നു ഇവരുടെ ജീവിതം. മരിച്ചവരെ സംസ്കരിക്കുമ്പോൾ ശവശരീരത്തിന്റെ കൂടെ ആയുധങ്ങളും മറ്റു സാമഗ്രികളും അടക്കം ചെയ്തിരുന്നു. എന്നാൽ കാലക്രമത്തിൽ നിയാണ്ടർത്താൽ മനുഷ്യൻ ഭൂമുഖത്തുനിന്ന് നിശ്ശേഷം അപ്രത്യക്ഷമാകുകയായിരുന്നു. ഇതിന്‌ ശത്രുക്കളുടെ ആക്രമണം, ഉപജീവനത്തിന്റെ ബുദ്ധിമുട്ട്‌, മറ്റു വർഗ്ഗങ്ങളുമായി ലയിച്ചു ചേർന്നത്‌ എന്നീ കാരണങ്ങളാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. പാലസ്തീനിലെ മൗണ്ട്‌ കാർമ്മൽ എന്ന സ്ഥലത്തു നിന്നും നിയാണ്ടർത്താൽ മനുഷ്യനു സമാനമായ മനുഷ്യജീവികളുടെ അവശിഷ്ടം കണ്ടെടുത്തിട്ടുണ്ട്‌.
അടുത്ത മനുഷ്യ വർഗ്ഗം ആറിഗ്നേഷ്യൻ (Aurignacian) എന്നറിയപ്പെടുന്ന നരവംശമാണ്‌. ഫ്രാൻസിലെ ഗാരോൺ നദിയുടെ ഉത്ഭവസ്ഥാനമായ ആറിഗ്നാക്‌(Aurignac) എന്ന ഗുഹയുമായി ബന്ധപ്പെടുത്തിയാണ്‌ ഈ പേർ നൽകപ്പെട്ടത്‌. ഏകദേശം 70,000 വർഷങ്ങൾക്ക്‌ മുൻപാണ്‌ ഇവർ പ്രത്യക്ഷപ്പെട്ടത്‌ എന്ന് കരുതുന്നു. ഇവർ ആധുനിക മനുഷ്യന്റെ പൂർവ്വികന്മാരാകാൻ തികച്ചും അർഹതപ്പെട്ടവരാണ്‌. ഇവരുടെ പിൻഗാമികളെ വെയിൽസ്‌, അയർലൻഡ്‌, ഫ്രാൻസ്‌, (സ്പെയിന്, പോർട്ടുഗൽ, അൾജീറിയ എന്നിവിടങ്ങളിൽ ഇപ്പോഴും കാണാം. ഈ വർഗ്ഗത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിഭാഗമാണ്‌ ക്രോമാഗ്നൺ വർഗ്ഗം. ഇവരുടെ അവശിഷ്ടങ്ങൾ ഫ്രാൻസിലെ ക്രോമാഗ്നൺ എന്ന ഗുഹയിൽ നിന്ന് കണ്ടെടുക്കപ്പെട്ടു. ഇവർ നിയാണ്ടർത്താൽ വംശത്തേക്കാൾ സാംസ്കാരികമായി പുരോഗതി പ്രാപിച്ചവരായിരുന്നു. ആറടിയോളം പൊക്കം വലിയ താടി, നീണ്ട കൈ കാലുകൾ വലിയ നെറ്റിത്തടം എന്നിവ ഇവരുടെ പ്രത്യേകതകളാണ്‌.

ഓറിഗ്നേഷ്യർ ഉപയോഗിച്ചിരുന്ന ശിലായുധങ്ങ്അൾ
ക്രോമാഗ്നണ്മാരുടെ സമകാലികരായി ഗ്രിമാൾഡി എന്ന മറ്റൊരു വർഗ്ഗം ഇറ്റലിയുടെ സമുദ്രതീരത്തെ ഗ്രിമാൾഡി എന്ന ഗുഹയിൽ ന്നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്‌. ഇവർ നീഗ്രോ വർഗ്ഗക്കാരാണ്‌. മുഖം വീതി കൂടിയതും തല ചെറുതുമാണ്‌ ഇവർക്ക്‌. നിയാണ്ടർത്താൽ വംശത്തെ അപേക്ഷിച്ച്‌ ഈ വർഗ്ഗക്കാർ കൂടുതൽ പരിഷ്കൃതരും കലാവാസനയുള്ളവരുമായിരുന്നു. മൃഗങ്ങളുടെ കൊമ്പു കൊണ്ടും അസ്ഥികൊണ്ടും സൂചികൾ വരെ ഉണ്ടാക്കൻ അവർക്ക്‌ അറിയാമായിരുന്നു. 
നവീനശിലായുഗം
ഇതിന്റെ ആരംഭവും അവസാനവും വ്യക്തമായി അറിയാൻ സാധിച്ചിട്ടില്ല. പതിനായിരം വർഷങ്ങൾക്കു മുൻപ്‌ ആരംഭിച്ചതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഈജിപ്തിലും തെക്കു പടിഞ്ഞാറൻ ഏഷ്യയിലും 7,000 വർഷങ്ങൾക്കു മുൻപ്‌ ആരംഭിച്ചതായി ഊഹിക്കപ്പെടുന്നു. നൈൽ നദി യുടെ തടങ്ങളിൽ ആറായിരം വർഷങ്ങൾക്ക്‌ മുൻപ്‌ ആരംഭിച്ചതായി തെളിവുകൾ ഉണ്ട്‌. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും പലവിധത്തിലുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്‌. മനുഷ്യ ചരിത്രത്തിൽ സാമൂഹികവും സാംസ്ക്കാരികവുമായ വിപ്ലവകരമായ വ്യത്യാസങ്ങൾ സംഭവിച്ച കാലഘട്ടമാണ്‌ ഇത്‌. മനുഷ്യൻ കൃഷിചെയ്യാൻ പഠിച്ചത്‌ ഈ കാലത്തിലായതിനാൽ നവീന ശിലായുഗത്തെ കർഷകയുഗം എന്ന് വിളിക്കാറുണ്ട്‌. ബാർലി, തിന, ഫലവർഗ്ഗങ്ങൾ എന്നിവയും ചില സസ്യങ്ങളുമാണ്‌ അവർ വളർത്തിയത്‌. കാട്ടു മൃഗങ്ങളെ മെരുക്കി വളർത്തുന്നതും വിട്ടു മൃഗങ്ങളായി പശു തുടങ്ങിയവയെ വളർത്തിയതും ഇക്കാലത്താണ്‌.
കന്മഴു ആയിരുന്നു നവീന ശിലായുഗത്തിലെ ഏറ്റവും പരിഷ്കൃതമായ ആയുധം. കരിങ്കല്ല് ചെത്തി മിനുക്കിയാണ്‌ ഇത്‌ ഉണ്ടാക്കിയത്‌, ഇത്‌ മനുഷ്യന്റെ ജീവിതത്തിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കിയിരിക്കണം. കാട്ടു മരങ്ങൾ വെട്ടിയെടുത്ത്‌ വീടും, പാലവും മറ്റും നിർമ്മിക്കുകയും ചെയ്തു. മറ്റൊരു വിപ്ലവകരമായ മാറ്റമാണ്‌ മൺപാത്ര നിർമ്മാണം. ഭക്ഷ്യ സംഭരണം ആവശ്യമായി വന്നതായിരിക്കണം ഇതിനുള്ള പ്രചോദനം. ശിലായുഗത്തിൽ നിർമ്മിക്കപ്പെട്ട മൺ പാത്രങ്ങൾ കൈകൊണ്ട്‌ നിർമ്മിച്ചവയാണ്‌. ഇവയ്ക്ക്‌ പിന്നീട്‌ വന്ന ലോഹയുഗത്തിൽ കുശവ ചക്രത്തിന്റെ സഹായത്താൽ നിർമ്മിക്കപ്പെട്ട മൺപാത്രങ്ങളോട്‌ താരതമ്യം ചെയ്യുമ്പോൾ ഭംഗിയും ഉറപ്പും കുറവായിരുന്നു എങ്കിലും അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റിയിരുന്നു.
മറ്റൊരു പ്രധാന കണ്ടു പിടുത്തം വസ്ത്ര നിർമ്മാണം ആയിരുന്നു. ചണച്ചെടിയിൽ നിന്ന് ചണം ഉണ്ടാക്കാൻ പഠിച്ചതോടെ ചണം ഉപയോഗിച്ചുള്ള വസ്ത്രങ്ങളും രൂപപ്പെട്ടു, ചെമ്മരിയാടുകളെ വളർത്തി ക്രമേണ അവയിൽ നിന്ന് കമ്പിളി വസ്ത്രങ്ങൾ ഉണ്ടാക്കാനും അവർ പഠിച്ചു. തണുപ്പിനെ അതി ജീവിക്കാൻ ഇത്‌ അവരെ സഹായിച്ചു. ക്രമേണ വെള്ളം താഴേക്ക്‌ ഇറങ്ങിത്തുടങ്ങിയതോടെ പുതിയ സ്ഥലങ്ങൾ തെളിഞ്ഞു വന്നു തുടങ്ങിയിരുന്നു. ചിലർ കാൽ നടയായി പുതിയ സ്ഥലങ്ങളിലേക്ക്‌ അന്നത്തെ തീരങ്ങൾ വഴി കുടിയേറിത്തുടങ്ങി.
കൃഷി ചെയ്യാൻ തുടങ്ങിയതോടെ അവൻ വീടിനെക്കുറിച്ചും ചിന്തിക്കാൻ തുടങ്ങിയിരിക്കണം. ആദ്യകാലങ്ങളിൽ വൃക്ഷങ്ങളുടെ മുകളിലും കുറ്റികൾ നാട്ടി അതിനു മുകളിലുമായായിരുന്നു വീടുകൾ പണിതത്‌. സ്വിറ്റ്‌സർലാൻഡിലെ തടാകങ്ങളിൽ ഇത്തരം കുറ്റികളിൽ തീർത്ത ഭവനങ്ങൾ ഉണ്ടായിരുന്നതിന്‌ തെളിവുകൾ ലഭിച്ചിട്ടുണ്ട്‌. കാലക്രമത്തിൽ ചുടുകട്ട നിർമ്മാണം വശമായപ്പോൾ കൂടുതൽ ഉറപ്പുള്ള വീടുകളും കൊട്ടാരങ്ങളും വരെ അവർ നിർമ്മിച്ചു തുടങ്ങി. ഈജിപ്ത്‌ മെസൊപൊട്ടേമിയ സിന്ധൂ നദീ തടങ്ങൾ എന്നിവിടെയാണ്‌ ആദിമ സംസ്കാരങ്ങൾ വികസിച്ചത്‌. മാതൃകാപരമായ സംസ്കാരവും അച്ചടക്കമുള്ള ജീവിതവും ഇക്കാലത്ത്‌ ഉണ്ടായിരുന്നു.
കുടുംബ ജീവിതത്തിന്റെ ഉത്ഭവവും ഇക്കാലത്താണ്‌ ബഹുഭാര്യാത്വത്തിലും ബഹുഭർതൃത്വത്തിലും അധിഷ്ഠിതമായ ജീവിതം ഇക്കാലത്ത്‌ വികസിച്ചു. ഇത്‌ പല സംഘട്ടനങ്ങൾക്കും കാരണമായിരുന്നിരിക്കാം. മതം മനുഷ്യന്റെ മനസ്സുകളിൽ സ്ഥാനം പിടിക്കുന്നതും ഇക്കാലത്താണ്‌. വിളവിന്റെ സംരക്ഷകൻ എന്ന നിലയിൽ പ്രകൃതിയെയാണ്‌ ആദ്യമായി മനുഷ്യൻ ആരാധിക്കുന്നത്‌. പ്രകൃതിക്ക്‌ ജീവൻ സങ്കൽപിച്ച്‌ വായു, ജലം, സൂര്യൻ തുടങ്ങിയ ശക്തികളെ അവൻ ആരാധിച്ചു വന്നു, പ്രകൃതി ദോഷങ്ങൾ, രോഗം തുടങ്ങിയവയിൽ അവൻ ഭയപ്പെട്ടു. മരുന്നുകൾക്കായി നെട്ടോട്ടമോടിയിരിക്കാവുന്ന അക്കാലത്ത്‌ മന്ത്രവാദവും ഹീന കൃത്യങ്ങളും ഉടലെടുത്തു.
രാഷ്ട്രം എന്ന സങ്കൽപം ഉടലെടുത്തതും നവീന ശിലായുഗത്തിലാണ്‌. ഒരു പ്രത്യേക ഭൂവിഭാഗത്തിൽ കൃഷി ചെയ്തിരുന്നവർ അഭിവൃസ്ഷി പ്രാപിക്കുകയും മറ്റു വിഭാഗങ്ങളിൽ ഉള്ളവർക്ക്‌ അത്ര കിട്ടാതിരിക്കുകയും ചെയ്തിരിക്കുകയാൽ ആഗ്രഹം നിമിത്തം സംഘട്ടനങ്ങൾ ഉണ്ടായത്‌ ജനങ്ങളെ ഒരുമിക്കാൻ പ്രേരിപ്പിച്ചിരിക്കാമെന്നും അതിന്‌ ഒരു നേതാവിനേയോ മറ്റോ തിരഞ്ഞെടുത്ത്‌ അധികാരം ഏൽപ്പിച്ചിരിക്കാം എന്നും വിശ്വസിക്കപ്പെടുന്നു. ക്രമേണ ഈ നേതാക്കന്മാർ രാജാക്കന്മാരുടെ സ്ഥാനത്തെത്തി.
നവീന ശിലായുഗത്തിന്റെ സാംസ്കാരിക സംഭാവനകളിലൊന്നാണ്‌ ലോകത്തിന്റെ പലഭാഗങ്ങളിലും കാണപ്പെടുന്ന 'മെഗാലിത്തുകൾ' എന്ന് വിളിക്കപ്പെടുന്ന സ്മാരകങ്ങൾ. 65 അടി വരെ ഉയരമുള്ള മെഗാലിത്തുകൾ (മഹാശിലാ സ്മാരകങ്ങൾ) ഉണ്ട്‌. ഇംഗ്ലണ്ട്‌, ഫ്രാൻസ്‌, സ്കാൻഡിനേവിയ, അയർലൻഡ്‌, സ്പെയിൻ, മാൾട്ട, സിറിയ, കൊറിയ, ചൈന, എന്നിവിടങ്ങളിൽ കണ്ടെത്തിയിട്ടുള്ള ഇത്തരം ശിലാസ്മാരകങ്ങൾക്ക്‌ ഒരേ രൂപവും ആകൃതിയുമാണെന്നുള്ളത്‌ ആദ്യകാലത്തെ സംസ്കാരം പരസ്പരം ബന്ധപ്പെട്ടിരുന്നവയോ ഒന്നിൽ നിന്ന് ഉടലെടുത്തവയോ ആണെന്നാണ്‌ സൂചിപ്പിക്കുന്നത്‌. കേരളത്തിലെ ചിലയിടങ്ങ്നളിൽ നിന്നും ഇത്തരം സ്മാരകങ്ങൾ കണ്ടെത്തിയിട്ടുണ്ട്‌. മറയൂർ, തൊപ്പിക്കല്ലുകൾ ഇക്കൂട്ടത്തിൽ പെട്ടവയാണ്‌. തമിഴ്‌നാട്ടിലെ നീലഗിരി മലകളിലെ ഊട്ടി യിലും പളനി മലകളിലെ കൊടൈക്കനാൽ നിന്നും ഇത്തരം തൊപ്പിക്കല്ലുകൾ കണ്ടെത്തിയിട്ടുണ്ട്‌. കല്ലുകൾ ചേർത്തുണ്ടാക്കിയ ശവമന്ദിരങ്ങളും വലിയ മൺ ഭരണികളും ഇതിൽ പെടുന്നു.
തോണിയുടെ നിർമ്മാണം ജലമാർഗ്ഗം സംഘങ്ങളായി പുതിയ മേച്ചിൽ പുറങ്ങൾ തേടാൻ അവനെ സഹായിച്ചു. ആഫ്രിക്കയിൽ നിന്ന് ദൂരെ ഹവായി, ലാബ്രഡോർ, പാറ്റഗോണിയ എന്നിവിടങ്ങളിൽ അവർ എത്തിച്ചേർന്നു.

വെങ്കല യുഗം


ലോഹത്തിന്റെ നിർമ്മാണം മറ്റൊരു വഴിത്തിരിവായിരുന്നു. യാദൃച്ഛികമോ ബോധപൂർവ്വമോ ആയൊരു സംഭവമാണ്‌ ചെമ്പിന്റെ കണ്ടു പിടുത്തം. ശുദ്ധി ചെയ്യാൻ താരതമ്യേന എളുപ്പമാണെന്നതും പാളികളായി ലോഹരൂപത്തിൽ തന്നെ ചില സ്ഥലങ്ങളിൽ കാണപ്പെടുന്നു എന്നതും ചെമ്പിനെ സർവ്വ സ്വീകാര്യമാക്കി. ആദ്യകാലങ്ങളിൽ ആഭരണ നിർമ്മാണത്തിനും പാത്ര നിർമ്മാണത്തിനും മറ്റുമാണ്‌ ചെമ്പ്‌ ഉപയോഗിച്ചിരുന്നത്‌. ആയുധങ്ങൾ നിർമ്മിക്കാനുള്ള ദൃഢത ചെമ്പിനില്ലായിരുന്നു. താമസിയാതെ തകരം ചേർത്ത്‌ കാഠിന്യം വർദ്ധിപ്പിക്കാൻ അവൻ പഠിച്ചു. അങ്ങനെയാണ്‌ വെങ്കലത്തിന്റെ ആവിർഭാവം. ആയുധം നിർമ്മിക്കാൻ പാകത്തിനുള്ള ശക്തി വെങ്കലത്തിനുണ്ടായിരുന്നു. ഈ കാലമാണ്‌ വെങ്കലയുഗം എന്നറിയപ്പെടുന്നത്‌. ചെമ്പിന്റെ സംസ്കരണം പശ്ചിമേഷ്യയിൽ ധാരാളമായി നടന്നു. ഇതു മൂലം യൂറോപ്പിലേക്കും മറ്റുമായി വ്യാപാരം അഭിവൃദ്ധി പ്രാപിച്ചു.

അയോ യുഗം

ഇരുമ്പിന്റെ കണ്ടുപിടുത്തം വീണ്ടും വളരെക്കാലം കഴിഞ്ഞാണ്‌ സംഭവിക്കുന്നത്‌. ഇരുമ്പിന്റെ അയിര്‌ ഭൗമോപരിതലത്തിൽ ലഭ്യമല്ലാത്തതും അതിനെ ശുദ്ധീകരിച്ചെടുക്കുന്നതും വിഷമം പിടിച്ചതാകയാലുമായിരിക്കണം അതിന്‌ താമസം ഉണ്ടായത്‌. എന്നാൽ ഒരിക്കൽ പ്രചാരത്തിലായതോടെ അതിന്റെ ഗുണങ്ങൾ മൂലം വെങ്കലായുധങ്ങളെ അപ്പാടെ പിന്നിലാക്കുകയായിരുന്നു ഇരുമ്പ്‌. ഈ യുഗത്തിലാണ്‌ പ്രധാനപ്പെട്ട പല കണ്ടു പിടുത്തങ്ങളും നടക്കുന്നത്‌. ചക്രങ്ങൾ കണ്ടെത്തിയതും മനുഷ്യ രാശിക്ക്‌ ഒരു വഴിത്തിരിവായിരുന്നു. രാഷ്ടങ്ങൾ താമസിയാതെ ശക്തി പ്രാപിക്കുകയും മറ്റു രാഷ്ടങ്ങളുടെ മേൽ ആധിപത്യത്തിനായി ശ്രമിക്കുകയും ചെയ്തു.

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS